Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അഭിനയത്തിന്റെ മാസ്മരികത

അനുസ്മരണം

ശശി നാരായണന്‍ by ശശി നാരായണന്‍
Mar 29, 2023, 05:46 am IST
in Article
സീരിയല്‍ നടനായി വിക്രമന്‍ നായര്‍

സീരിയല്‍ നടനായി വിക്രമന്‍ നായര്‍

ജീവിതവും, നാടകവും ഇഴപിരിച്ചെടുക്കാനാവാത്ത വിധം കെട്ടുപിണഞ്ഞതായിരുന്നു അന്തരിച്ച പ്രഗത്ഭ നടനും, സംവിധായകനും, സംഘാടകനുമായിരുന്ന വിക്രമന്‍ നായരുടെ ജീവിതം. എഴുപതുകളിലൊക്കെ ഏതുചെറുപ്പക്കാരനും കൊതിച്ചിരുന്ന അപൂര്‍വ്വമായി മാത്രം കിട്ടിയിരുന്ന ബാങ്ക് ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം അരങ്ങിന്റെ വെളിച്ചത്തില്‍ വേഷം കെട്ടി ആടാനിറങ്ങിതിരിച്ചത് എന്ന  ഒറ്റക്കാര്യം മതി അദ്ദേഹത്തിന്റെ അഭിനയാസക്തി, നാടക പ്രണയം എത്രഅഗാധവും നൈസര്‍ഗ്ഗികവുമായിരുന്നു എന്നു മനസ്സിലാക്കാന്‍.

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടിനടുത്തുള്ള പൊറ്റശ്ശേരി ഗ്രാമത്തിലായിരുന്നു ജനനവും ബാല്യ കാലവും. 1921ലെ മാപ്പിളലഹളയുടെ ക്രൂരതകളനുഭവിച്ചതായിരുന്നുവത്രെ അദ്ദേഹത്തിന്റെ അമ്മയുടെ കുടുംബം. ആ കുടുംബത്തില്‍ നിന്ന്  മരണഭയം മൂത്ത് മതം മാറിപ്പോയ ഒരുവലിയമ്മായിയെ കൂട്ടിക്കാലത്ത് അമ്മ അദ്ദേഹത്തിന് കാട്ടിക്കൊടുത്തിരുന്നു. തൊഴുത്തിനരികിലെ ചായിപ്പില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ അലമാരയില്‍ കൃഷ്ണന്റെ ഫോട്ടോ വെച്ച് രഹസ്യമായി അരാധിച്ചിരുന്ന ആ ആമിനുമ്മ അമ്മായിയെ കണ്ട ഓര്‍മ്മ തന്റെ ഉള്ളിലെന്നും അണയാതിരിക്കുന്നു എന്നും അദ്ദേഹം ഒരഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരെപ്പറ്റി ഒരു നാടകമെഴുതണമെന്നും അദ്ദേഹത്തിന് മോഹമുണ്ടായിരുന്നു. ആ സ്വപ്‌നം ബാക്കിയാക്കിയാണദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞത്.

അച്ഛന്റെ മരണശേഷം കോഴിക്കോടെത്തിയ വിക്രമന്‍ നായര്‍, ബാബുക്കയുടെയും, കെടിയുടേയും ലഹരിപടര്‍ന്ന അന്നത്തെ കോഴിക്കോടന്‍ സാംസ്‌കാരിക ലോകത്തില്‍ ലയിച്ചുചേര്‍ന്നു. സെന്റ്‌ജോസഫിലെ പഠനം അദ്ദേഹത്തിലെ നടനു വളരാന്‍ സഹായകമായി. ഗുരുവായൂരപ്പന്‍ കോളേജിലെ പഠനകാലത്ത് സര്‍വ്വകലാശാലയിലെ നല്ല നടനായി. പറഞ്ഞുകളിക്കുന്ന കോഴിക്കോടന്‍ നിമിഷനാടകങ്ങളിലംഗമായി. രാജാതിയ്യറ്റേഴ്‌സില്‍ നടനായി. കെടിയുടേയും, വിത്സണ്‍ സാമുവലിന്റേയും കൂടെ സംഗമം തിയ്യറ്റേഴ്‌സിന്റെ പിറവിക്കു കാരണമായി. കെടിയുടെ ‘സ’കാരനാടകങ്ങളിലെ സ്ഥിരം നായകനായി. സാക്ഷാല്‍ക്കാരം എന്ന നാടകത്തിലെ 144 വയസ്സുള്ള വൃദ്ധനായി മലയാള മനസ്സിലദ്ദേഹം നിറഞ്ഞാടി. അത്ഭുതാദരങ്ങളോടെ കേരളം ആ മഹാനടന്റെ പകര്‍ന്നാട്ടം കണ്ടാസ്വദിച്ചു. പിന്നെ സ്റ്റേജിന്ത്യ എന്ന സ്വന്തം നാടക സംഘം തുടങ്ങി. ഒരേസമയം നടനും, സംവിധായകനും സംഘാടകനുമെന്ന നിലയില്‍ അതിസാഹസികമായ നാടക യജ്ഞത്തിലേര്‍പ്പെട്ടു. പി.എം.താജിനെ രംഗത്തുകൊണ്ടുവന്നു. നാടകങ്ങളിലൂടെ ലക്ഷങ്ങള്‍ കൊയ്‌തെടുത്തു. ഉപഹാരങ്ങള്‍ കൊണ്ടകം നിറഞ്ഞു. പിന്നെ എല്ലാം നഷ്ടപ്പെടുത്തി വീണ്ടും ആ ബൊഹീമിയന്‍ കലാകാരനായി. കഠിനാധ്വാനത്തിലൂടെ എല്ലാം വീണ്ടെടുത്തെങ്കിലും അവസാനകാലത്ത് സീരിയല്‍ സിനിമാ നടനായി. അങ്ങനെയങ്ങനെ അഭിനയത്തിന്റെ മാസ്മരികതയില്‍ ലയിച്ച സര്‍ഗ്ഗാത്മക ജീവിതം ബാക്കിയാക്കി അദ്ദേഹം മടങ്ങി. ആദരാഞ്ജലികള്‍… ഒരുപിടി ഓര്‍മ്മകളായ്!

Tags: actorവിക്രമന്‍ നായര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

Kerala

“നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത്”…പൊങ്കാലയിട്ട റെനീഷ റഹിമിന് ട്രോളുകള്‍, ചീത്തവിളി

Kerala

മലമ്പുഴയില്‍ സുരേഷിനെയും കഴക്കൂട്ടത്ത് പ്രേംകുമാറിനെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala

‘പത്മഭൂഷണ്‍ മമ്മൂട്ടി’ എന്ന് ഉപയോഗിക്കില്ല, ആ പദം നിങ്ങള്‍ക്ക് ആഘോഷിക്കാനുള്ളത്, കേന്ദ്രത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടി

Kerala

കെപിസിസി സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ മുഖ്യതിഥിയായി പ്രേംകുമാര്‍, വേദി പങ്കിടുന്നത് കെ സി വേണുഗോപാലിനൊപ്പം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.