Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡോക്ടര്‍, എന്‍ജിനീയര്‍, ഫുട്‌ബോളര്‍; ലോകകപ്പില്‍ നിന്ന് ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത് എന്ത്?

കടുത്ത മത്സരങ്ങള്‍ നേരിട്ടാലേ ഫുട്‌ബോളര്‍ മെച്ചപ്പെടൂ. അത് നല്‍കാന്‍ കഴിവുള്ള ക്ലബ്ബ്കള്‍ ഇന്ത്യയിലില്ല. .ദേശീയ ടീമിന്റെ നിലവാരം ഉയരണമെങ്കില്‍ ലീഗില്‍ കളിക്കുന്ന ക്ലബ്ബ്കളുടെ നിലവാരവും ഉയരണം.

എം.ശശിശങ്കര്‍ by എം.ശശിശങ്കര്‍
Dec 6, 2022, 08:47 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ത്യ എന്തുകൊണ്ട് ലോകകപ്പില്‍ കളിക്കുന്നില്ല, ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നില്ല എന്നൊക്കെയുള്ള  ചോദ്യങ്ങള്‍  ഇടയ്‌ക്കിടയ്‌ക്ക് ഉയര്‍ന്നു വരാറുള്ളതാണ്. ഇതിനു വലിയ താത്വിക അവലോകനമൊന്നും ആവശ്യമില്ല. ഒളിമ്പിക്‌സില്‍ നൂറു മീറ്റര്‍ ഫൈനലില്‍ എത്തുന്ന എട്ടു അത്‌ലിറ്റുകളെ നോക്കുക.  മിക്കവാറും  എട്ടു പേരും കറുത്ത, ആഫ്രിക്കന്‍ വംശജരായിരിക്കും. ജമയ്‌ക്ക പോലുള്ള പടിഞ്ഞാറന്‍ ആഫ്രിക്കക്കാര്‍. വേഗം കുറഞ്ഞ മാരത്തോണ്‍ പോലുള്ള മത്സരങ്ങള്‍ നോക്കിയാല്‍  കെനിയ, എത്യോപ്യ  തുടങ്ങിയ കിഴക്കന്‍ ആഫ്രിക്കക്കാരായിരിക്കും കൂടുതല്‍. അവര്‍  പ്രതിനിധീകരിക്കുന്നത് അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളെയായിരിക്കാം. തലമുറകളായി ആഫ്രിക്കക്ക് പുറത്തു താമസിക്കുന്നവരായിരിക്കാം. എങ്കിലും കറുത്ത വര്‍ഗ്ഗക്കാര്‍ തന്നെ മുന്‍പില്‍.  

1980 ല്‍ അലന്‍ വെല്‍സിന്റെ വിജയത്തിന് ശേഷം ഒരു വെള്ളക്കാരന്‍ പോലും ഒളിമ്പിക്‌സ് നൂറുമീറ്റര്‍ ജേതാവായിട്ടില്ല. എന്തുകൊണ്ട് ഒരു വെള്ളക്കാരന്‍  ദശകങ്ങളായി നൂറു മീറ്ററില്‍ ഒന്നാം സ്ഥാനത്തെത്തുന്നില്ല എന്ന് ആരും ചോദിക്കാറില്ല. അതുപോലെ തന്നെയാണ് സ്വിമ്മിങ്ങിന്റെ കാര്യം. എന്തുകൊണ്ട് ഒളിമ്പിക്‌സ് 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ കറുത്ത വര്‍ഗ്ഗക്കാരെ  കാണുന്നില്ല എന്നും ആരും ചോദിക്കാറില്ല. ഇവിടെ മിക്കവാറും വെള്ളക്കാരെ മാത്രമേ കാണൂ.  

അപ്പോള്‍ ജനിതകത്തിനു പ്രാധാന്യമുണ്ടാകാം. പക്ഷെ, ജനിച്ച വംശമല്ലാ ശരീരത്തിന്റെ ചില പ്രത്യേകതകളാണ് കൂടുതല്‍ മികച്ച  പ്രകടനം നടത്താന്‍ ഉപകരിക്കുന്നതു എന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. കറുത്തവരുടെ ശരീര പ്രകൃതി അവര്‍ക്കു ഓട്ടത്തില്‍   മുന്‍തുക്കം നല്‍കുന്നു, അതുപോലെ വെള്ളക്കാര്‍ക്കു നീന്തലിലും.  വെള്ളക്കാരുടെ ഈ മുന്‍തൂക്കം നീന്തലില്‍ ഏഷ്യക്കാര്‍ക്കുമുണ്ട്. പക്ഷെ, ഉയരക്കുറവ് പ്രശ്‌നമാണ്. ഉയരം കൂടിയ ഏഷ്യക്കാരന് ഈ തടസ്സം മറികടക്കാവുന്നതേയുള്ളൂ. ഫുട്‌ബോളിലും ഉയരത്തിന്റെ പ്രശ്‌നമുണ്ട്. ഏഷ്യന്‍ പുരുഷന്മാരുടെ ആവറേജ് ഉയരം 167.5  സെന്റിമീറ്റര്‍  ആണെങ്കില്‍ യൂറോപ്പിലേതു 180തും തെക്കേ അമേരിക്കയിലേതു 171 മാണ്.

സാമൂഹിക കാരണങ്ങളും ഉണ്ടാകാം. പാശ്ചാത്യ രാജ്യങ്ങളില്‍ കറുത്ത വര്‍ഗക്കാരെ സ്വിമ്മിങ് പൂളുകളില്‍ കയറാന്‍ പോലും അനുവദിച്ചിരുന്നില്ല എന്ന് ഇന്ഗ്ലണ്ടിന്റെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ ഒളിമ്പിക്(2020)  സ്വിമ്മര്‍ ആലീസ് ഡിയറിങ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ഇന്ഗ്ലണ്ടിലെ  നീന്തല്‍ക്കാരില്‍ ഒരു ശതമാനം മാത്രമാണ്  കറുത്ത വര്‍ഗ്ഗക്കാര്‍. ഇതിനു കാരണം ചരിത്രപരവും സാംസ്‌കാരികവുമായ വംശീയതയാണെന്നാണ് ഡിയറിങ് പറയുന്നത്. നീന്തല്‍ കുളത്തില്‍ കറുത്ത വനിതയുടെ മേല്‍ ആസിഡ് ഒഴിച്ച സംഭവങ്ങള്‍ വരെയുണ്ട് ഇന്ഗ്ലണ്ടില്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പൊന്നുമല്ല. 1960കളില്‍.  

കടുത്ത മത്സരങ്ങള്‍ നേരിട്ടാലേ ഫുട്‌ബോളര്‍ മെച്ചപ്പെടൂ. അത് നല്‍കാന്‍ കഴിവുള്ള  ക്ലബ്ബ്കള്‍ ഇന്ത്യയിലില്ല. .ദേശീയ ടീമിന്റെ നിലവാരം ഉയരണമെങ്കില്‍ ലീഗില്‍ കളിക്കുന്ന ക്ലബ്ബ്കളുടെ നിലവാരവും ഉയരണം. യൂറോപ്പിലെ കളിക്കാര്‍ എപ്പോഴും ശക്തരായ എതിരാളികളെ നേരിട്ടാണ് സ്വന്തം നിലവാരം  ഉയര്‍ത്തുന്നത്. ഖത്തര്‍, സൗദി പോലുള്ള സമ്പന്ന രാജ്യങ്ങള്‍ യൂറോപ്പ്യന്‍ ടീമുകളെ ക്ഷണിച്ചു വരുത്തി കളിക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

ശാരീരികമായി ഉയര്‍ന്ന കായികക്ഷമത ഉണ്ടായാല്‍ മാത്രം കാര്യമില്ല. നല്ല പരിശീലനം കൂടി വേണം. ഫുട്‌ബോളിന്റെ കാര്യം എടുക്കുകയാണെങ്കില്‍  ലോകകപ്പില്‍ കളിക്കുന്ന ആഫ്രിക്കന്‍ കളിക്കാര്‍ ഭൂരിഭാഗവും യൂറോപ്പ്യന്‍ സ്‌പോര്‍ട്‌സ് അക്കാഡമികളില്‍ പരിശീലനം നേടി യൂറോപ്പ്യന്‍ ക്ലബ്ബ്കളില്‍ കളിച്ചു വളര്‍ന്നവരാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ തിരഞ്ഞെടുത്തു ഫുട്‌ബോള്‍ അക്കാഡമികളില്‍ പ്രത്യേക പരിശീലനം നല്‍കുന്ന രീതിയാണ് യൂറോപ്പിലും മറ്റുമുള്ളതു. ഇത്രയും പ്രാധാന്യം ഫുട്‌ബോളിന് കൊടുക്കുന്ന ഒരു സംസ്‌കാരം  ഏഷ്യന്‍ രാജ്യങ്ങളിലില്ല.  ഫുട്‌ബോളോ മറ്റു സ്‌പോര്‍ടിസോ ഒരു   പ്രൊഫഷന്‍ ആയി എടുക്കുന്ന രീതി  ഇവിടങ്ങളിലില്ല. പാരമ്പരാഗത വിദ്യാഭ്യാസത്തിനാണ് കൂടുതല്‍ പ്രാധാന്യം. പ്രൊഫഷനാക്കാന്‍ തക്ക അവസരങ്ങളൊന്നും ഇവിടങ്ങളിലില്ല എന്നത് മറ്റൊരു കാര്യം. മക്കളെ ഡോക്ടറും എന്‍ജിനീയറും ആക്കേണ്ട ഫുട്‌ബോളര്‍ ആക്കിയാല്‍ മതി എന്ന്   ഒരു വലിയ  വിഭാഗം മാതാപിതാക്കള്‍  തീരുമാനിക്കുന്ന കാലത്തു ഇവിടെയും മെസ്സിയും നെയ്മറുമൊക്കെ ഉണ്ടാകും.

Tags: indiafootball
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

India

മുസ്‌ലിങ്ങളെ ഇന്ത്യയിൽ പൈശാചികവത്കരിക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ; പ്രസ്താവന പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ; ഇളിഭ്യനായി പാക് നേതാവ്

World

ബലൂച് പോരാളികൾക്ക് പുറമെ പാകിസ്ഥാനെ വലിഞ്ഞ് മുറുക്കി തെഹ്രീക്-ഇ-താലിബാൻ ഭീകരരും ; 14 തീവ്രവാദികളെ വധിച്ചെന്ന് പാക് സൈന്യം ; ഏറ്റുമുട്ടൽ തുടരുന്നു

Kerala

സംഘാടകര്‍ക്ക് നേരെ ഇന്ത്യയില്‍ ഉയരുന്ന രോഷം അനാവശ്യം ; അവർ ഞങ്ങളെ ക്ഷണിക്കുകയായിരുന്നു ; ഞങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു അവർ

ബഹവൽപൂരിലെ ഒരു ഭീകര കേന്ദ്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു
World

ഇന്ത്യ കത്തിച്ച് ചാമ്പലാക്കിയത് പാകിസ്ഥാന്റെ നിരവധി യുദ്ധ വിമാനങ്ങളും മിസൈലുകളും : കണക്കുകൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

പ്രവാസ ലോകത്തിലെ കായിക ഉത്സവം ! പുത്തൻ ചടുലതകളുമായി ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഈ വർഷം നവംബറിൽ തുടക്കമാകും 

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന തിക്കും തിരക്കും (വലത്ത്)

കുംഭമേളയില്‍ 60 പേര്‍ കൊല്ലപ്പെട്ടുവെന്ന് സിദ്ധരാമയ്യയുടെ നുണ; ബെംഗളൂരു സ്റ്റേഡിയത്തിലെ മരണത്തെ ന്യായീകരിക്കാന്‍ കുംഭമേളയെ കൂട്ടുപിടിച്ച് സിദ്ധരാമയ്യ

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി: പിവി അന്‍വറിന് ഹൈക്കോടതി നോട്ടീസ്

രാജ്യത്തെ സെന്‍സസ് പ്രക്രിയ 2027 മാര്‍ച്ച് 1 ന് ആരംഭിക്കും, ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും

നവംബര്‍ 1 മുതല്‍ ഡല്‍ഹിയില്‍ ബിഎസ്-6, സിഎന്‍ജി , ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ക്കു മാത്രം പ്രവേശനം

വീട്ടില്‍ അതിക്രമിച്ച് കയറി പതിനൊന്ന് വയസുകാരിയോട് ലൈംഗികാതിക്രമം : 54കാരന് 7 വര്‍ഷം കഠിന തടവും പിഴയും

പ്രസവം കഴിഞ്ഞ് മടങ്ങുമ്പോള്‍ വൃക്ഷത്തൈ സമ്മാനം: വേറിട്ട പദ്ധതിക്കു തുടക്കംകുറിച്ച് ആരോഗ്യ വകുപ്പ്

മുങ്ങിയ ചരക്കുകപ്പലിലെ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies