Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരിത്രം കുഴിച്ചുമൂടിയ തുവ്വൂര്‍ കിണര്‍, രക്തക്കറ ഉണങ്ങാത്ത ആ കിണറും മൂടപ്പെട്ടിരിക്കുന്നു

ചരിത്രത്തെ വളച്ചൊടിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ തുവ്വൂര്‍ കിണറിലെ കൂട്ടക്കൊലയെ അപലപിച്ചിരുന്നു, പ്രതിഷേധിച്ചിരുന്നു, സത്യം എന്നെങ്കിലും പുറത്തുവരണമെന്ന ആഗ്രഹത്തോടെ അവര്‍ അറിഞ്ഞതും നേരില്‍ കണ്ടതും എഴുതിവച്ചിരുന്നു.

സരുണ്‍ പുല്‍പള്ളി by സരുണ്‍ പുല്‍പള്ളി
Sep 24, 2021, 12:51 pm IST
in Kerala

മലപ്പുറം: മാപ്പിളക്കലാപത്തിന്റെ ചരിത്രം ഓരോരുത്തരും അവരുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിക്കുകയാണ്. ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമെന്നും കര്‍ഷകസമരമെന്നും വ്യാഖ്യാനിക്കാന്‍ മത്സരിക്കുകയാണ് ഇടതുവലത് രാഷ്‌ട്രീയ നേതാക്കളും തീവ്രമുസ്ലിം സംഘടനകളും. എന്നാല്‍ നൂറുവര്‍ഷം മുമ്പ് ചരിത്രം കുഴിച്ചുമൂടിയ മലപ്പുറം തുവ്വൂരിലെ കിണറിനെപ്പറ്റി, കഴുത്തറത്ത് അതില്‍ തള്ളപ്പെട്ടവരുടെ ജീവനെപ്പറ്റി ആരും ഒന്നും മിണ്ടുന്നില്ല. 1921 സപ്തംബര്‍ 25നാണ് തുവ്വൂരിലെ കിണറില്‍ 34 ഹിന്ദുക്കളുടെയും രണ്ട് മുസ്ലിങ്ങളുടെയും കഴുത്തറത്ത് തള്ളിയത്. മതം മാറില്ലെന്ന് പറഞ്ഞതാണ് ഹിന്ദുക്കള്‍ ചെയ്ത തെറ്റ്, സഹോദരങ്ങളായ ഹിന്ദുക്കളെ കൊല്ലരുതെന്ന് പറഞ്ഞതാണ് ആ മുസ്ലിങ്ങള്‍ ചെയ്ത തെറ്റ്.

ചരിത്രത്തെ വളച്ചൊടിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ തുവ്വൂര്‍ കിണറിലെ കൂട്ടക്കൊലയെ അപലപിച്ചിരുന്നു, പ്രതിഷേധിച്ചിരുന്നു, സത്യം എന്നെങ്കിലും പുറത്തുവരണമെന്ന ആഗ്രഹത്തോടെ അവര്‍ അറിഞ്ഞതും നേരില്‍ കണ്ടതും എഴുതിവച്ചിരുന്നു.

1921 സപ്തംബറിലെ ആ ക്രൂരകൃത്യത്തിന്റെ വിശ്വസനീയമായ നാള്‍വഴികള്‍ ഇങ്ങനെ: മലപ്പുറം ജില്ലയിലെ തുവ്വൂരിനും കരുവാരക്കുണ്ടിനും ഇടയിലുള്ള മൊട്ടക്കുന്നിന്റെ ചരിവിലാണ് തുവ്വൂര്‍ കിണര്‍. 1921 സപ്തംബര്‍ അവസാനവാരത്തില്‍ ഇതിനടുത്ത് ചെമ്പ്രാശ്ശേരി ഇമ്പിച്ചിക്കോയ തങ്ങളും നാലയിരത്തോളം അനുയായികളും ഒരു യോഗം ചേര്‍ന്നു. ഇവര്‍ക്കൊപ്പം ബന്ദികളാക്കപ്പെട്ട നാല്‍പ്പതോളം ഹിന്ദുക്കളും ഉണ്ടായിരുന്നു.  

സമീപത്തെ മരത്തിന്റെ ചുവട്ടിലുള്ള ഒരു കല്ലില്‍ ചെമ്പ്രശ്ശേരി തങ്ങള്‍ ഇരുന്നു. ഹിന്ദുക്കളെ ഓരോരുത്തരെയായി അദ്ദേഹത്തിന്റെ മുന്നില്‍ അണിനിരത്തി. പട്ടാളത്തെ സഹായിച്ചു എന്നതാണ് അവരില്‍ ആരോപിക്കപ്പെട്ട കുറ്റം. ഇസ്ലാം മതം സ്വീകരിച്ച് കലാപകാരികള്‍ക്കൊപ്പം ചേരാനുള്ള അവസരം തങ്ങള്‍ മുന്നോട്ടുവച്ചു. ഭയന്ന് വിറച്ച ഏതാനും പേര്‍ ജീവന്‍ രക്ഷപ്പെടുമെന്ന ആവേശത്തില്‍ അതിന് സമ്മതിച്ചു. വിസമ്മതിച്ചവര്‍ക്കെല്ലാം ചെമ്പ്രശ്ശേരി തങ്ങള്‍ വധശിക്ഷ വിധിച്ചു. ഇവരെ പിന്നീട് കിണറ്റിന്‍കരയിലേക്ക് കൊണ്ടുവന്നു. ആരാച്ചാര്‍ കിണറ്റുവക്കത്തുള്ള ഒരു ചെറിയ മരത്തിനടുത്ത് നിന്ന് ഓരോരുത്തരെയായി തലവെട്ടി കിണറ്റില്‍ തള്ളി. കിണറ്റിലെറിയപ്പെട്ടിരുന്നവരില്‍ ചിലര്‍ക്ക് ജീവന്‍ ഉണ്ടായിരുന്നു. പക്ഷേ രക്ഷപ്പെടല്‍ അസാധ്യമായിരുന്നു.

മാപ്പിളക്കലാപ രക്തസാക്ഷികള്‍ക്ക് ഒരു സ്മാരകം ഒരുക്കുകയാണെങ്കില്‍ അതിന് ഏറ്റവും ഉചിതമായ സ്ഥലം തുവ്വൂരിലെ ഈ കിണര്‍ നില്‍ക്കുന്ന പ്രദേശമാണ്. എന്നാല്‍ അത് എത്രത്തോളം സാധ്യമാകുമെന്നറിയില്ല. കാരണം തുവ്വൂര്‍ കിണര്‍ സ്ഥിതി ചെയ്തിരുന്ന ആ ഭൂമി ഇപ്പോള്‍ തീവ്രമുസ്ലിം സംഘടനയുടെ സജീവപ്രവര്‍ത്തകന്റെ ഉടമസ്ഥതയിലാണ്. രക്തക്കറ ഉണങ്ങാത്ത ആ കിണറും മൂടപ്പെട്ടിരിക്കുന്നു.

വാരിയംകുന്നനെയും ആലിമുസ്ലിയാരെയും മഹാന്മാരാക്കാന്‍ പാടുപെടുന്നവര്‍ തുവ്വൂര്‍ കിണര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന പ്രതീക്ഷയില്ലെങ്കിലും കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അതൊരു ആവശ്യമായി ഉയരുന്നുണ്ട്.

Tags: malappuramwellMappila LahalaThuvvur Well
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

Kerala

കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവാവ് മുങ്ങിമരിച്ചു

Kerala

മലപ്പുറത്ത് കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കവെ 2 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

Kerala

മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; എസ്സെ ഓട്ടോ എൽപിജി പമ്പിൽ ഒരു സിലിണ്ടർ ഫിൽ ചെയ്യുന്നത് 2000 രൂപ നിരക്കിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.