Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

നിസര്‍ഗ ദശ

ജ്യോതിര്‍ ഗമനം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 18, 2021, 10:22 pm IST
in Astrology

ജ്യോതിഷത്തില്‍ ധാരാളം ദശാസമ്പ്രദായങ്ങളുണ്ട്. അവയില്‍ ‘നക്ഷത്രദശാപദ്ധതി’യാണ് കേരളീയര്‍ പിന്‍തുടരുന്നത്. കാലചക്രദശയെക്കുറിച്ചും ചിലപ്പോള്‍ പണ്ഡിതന്മാര്‍ പറഞ്ഞേക്കും. ശൂലദശ, യോഗിനിദശ, നാരായണദശ, ശ്രീദശ, അംശകദശ, അഷ്ടോത്തരിദശ എന്നിങ്ങനെ ഇരുപതിലധികം ദശകള്‍ പ്രമാണഗ്രന്ഥങ്ങളില്‍ പലയിടത്തായി ചിതറിക്കിടപ്പുണ്ട്. ഈ പംക്തിയില്‍ മുന്‍പൊരിക്കല്‍ ‘അഷ്ടോത്തരിദശ’യെക്കുറിച്ച് എഴുതിയിരുന്നു. ആകെ ദശാവര്‍ഷങ്ങള്‍ കൂട്ടിയാല്‍ 108 എന്നുകിട്ടും. അതാണ് ആ പേരുണ്ടാവാന്‍ കാരണം. ഇന്ന് ലളിതമായ, എന്നാല്‍ പ്രാധാന്യമുള്ള ‘നിസര്‍ഗ ദശ’യെക്കുറിച്ചാണ് ചിലതെഴുതുന്നത്…  

നിസര്‍ഗം എന്നാല്‍ സ്വാഭാവികം എന്നര്‍ത്ഥം. വളരെ യാഥാതഥ്യമായത് എന്ന് അതില്‍ നിന്നുമറിയാം. സത്യത്തോട്, സംഭവ്യതയോട് കൂടുതല്‍ അടുത്തത് എന്നും ഊഹിക്കാം.    

നിസര്‍ഗദശ അഥവാ നൈസര്‍ഗികദശയില്‍ സപ്തഗ്രഹങ്ങള്‍ക്കുമാത്രമാണ് ദശാധിപത്യം. രാഹുകേതുക്കളെ പരിഗണിക്കുന്നില്ല. ദശാക്രമം ഇങ്ങനെയാണ്:      

1. ചന്ദ്ര ദശ  1 വര്‍ഷം    

2. കുജ ദശ  2  വര്‍ഷം  

3. ബുധ ദശ 9 വര്‍ഷം  

4. ശുക്ര ദശ 20 വര്‍ഷം  

5. വ്യാഴ ദശ 18 വര്‍ഷം  

6. രവി ദശ   20 വര്‍ഷം  

7. ശനി ദശ  50 വര്‍ഷം  

ആകെ   120 വര്‍ഷം.  

നിസര്‍ഗ ദശയുടെ ക്രമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ഗ്രഹങ്ങളുടെ ബലമനുസരിച്ചാവും അനുഭവവും. വിശിഷ്യാ ബലവാന്മാരായി ഉപചയങ്ങളില്‍ (3,6,10,11) നിന്നാല്‍ ശുഭാനുഭവങ്ങള്‍ ദശാകാലത്ത് വന്നെത്തുന്നതായിരിക്കുമെന്നുണ്ട്. ഗ്രഹനിലയില്‍ ചന്ദ്രന് ലഗ്നത്തെക്കാള്‍ ബലമുണ്ടെങ്കില്‍ നിസര്‍ഗദശ ഫലപ്രദമാണെന്നും കേട്ടിട്ടുണ്ട്. ഗ്രഹങ്ങള്‍ തങ്ങളുടെ പരമോച്ചത്തില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് ഇത്രയും വര്‍ഷങ്ങള്‍ കിട്ടുക എന്നും അല്ലാത്തപക്ഷം ചില ഗണിതക്രിയകള്‍ നടത്തി ദശാവര്‍ഷങ്ങള്‍ സൂക്ഷ്മപ്പെടുത്തണമെന്നും വായിച്ചതോര്‍ക്കുന്നു. അസ്തംഗതഹരണം, ശത്രുക്ഷേത്രഹരണം, വ്യയാദിഹരണം, ക്രൂരക്ഷേത്രഹരണം തുടങ്ങിയവ നടത്തിവേണം യഥാര്‍ത്ഥ ദശാവര്‍ഷം കണ്ടെത്താനെന്നും ആചാര്യന്മാര്‍ പറയുന്നുണ്ട്. തികച്ചും സാങ്കേതികമായ വിഷയങ്ങളാണവ. ജ്ഞാനകുതുകികളായ വിദ്യാര്‍ത്ഥികള്‍ ഗ്രന്ഥങ്ങളില്‍ നിന്നും, ഗുരുമുഖത്തില്‍ നിന്നും അവ അറിയട്ടെ.  

ഇപ്പോള്‍ നാം പിന്തുടരുന്ന നക്ഷത്രദശയും നിസര്‍ഗദശയും ജാതകത്തില്‍ ഒത്തുചേര്‍ന്നുവന്നാല്‍ അവയുടെ ഫലസിദ്ധി വര്‍ദ്ധിക്കും. അതുപോലെ ചില ഫലങ്ങള്‍ പറയുമ്പോള്‍ അത് ഏതു ഗ്രഹത്തിന്റെ നിസര്‍ഗദശയിലാവും സംഭവിക്കുക എന്ന് ആചാര്യന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അവിടവിടെ നിസര്‍ഗദശയെക്കുറിച്ച് പരാമര്‍ശം ഉണ്ടെന്നുസാരം.  ഇതൊക്കെയാണെങ്കിലും നക്ഷത്രദശയും അതിലെ അപഹാരഛിദ്രാദികളും നേടിയെടുത്തിട്ടുള്ള വിശ്വാസസാക്ഷ്യം ഉയര്‍ന്നതാണ്. ആ ഹൃദയബന്ധം മറ്റൊരു ദശാപദ്ധതിക്കും പിടിച്ചുവാങ്ങാനോ ബദലാവാനോ കഴിയില്ല. കേരളീയ ജ്യോതിഷത്തിന്റെ ഹൃദയധമനി തന്നെയാണ് അത്.  

അഴിയുന്തോറും കൂടുതല്‍ മുറുകി വരുന്ന ഒരു പ്രതിഭാസമാണ് ജ്യോതിഷം. ഓരോ പുലരിയും കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും വേണ്ടിയുള്ളതായിരിക്കും. അതാണ് അതിന്റെ നിത്യനൂതനത്വം..  

ജേ്യാതിഷ ഭൂഷണം എസ്. ശ്രീനിവാസ് അയ്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.