Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തിനും മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കണം; സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കി സാമുദായിക സംഘടനകള്‍

നിലവിലെ സര്‍ക്കാര്‍ ഉത്തരവുകളും ഹൈക്കോടതി വിധിയും കാറ്റില്‍പ്പറത്തിയാണ് തൊഴില്‍, വിദ്യാഭ്യാസം, സ്ഥലംമാറ്റം തുടങ്ങിയ മേഖലകളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി നേടിയെടുക്കാന്‍ ശ്രമിക്കുന്നത്.

സി.രാജ by സി.രാജ
Aug 9, 2021, 10:29 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഹിന്ദുമതത്തില്‍ മിശ്രവിവാഹത്തിലേര്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളിലെ അവാന്തര വിഭാഗങ്ങളില്‍പ്പെട്ടവരുടെ വിവാഹത്തിനും ലഭ്യമാക്കാന്‍ കരുനീക്കം. ഇതിനായി സാമുദായിക സംഘടനകള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി തുടങ്ങി. നിലവിലെ സര്‍ക്കാര്‍ ഉത്തരവുകളും ഹൈക്കോടതി വിധിയും കാറ്റില്‍പ്പറത്തിയാണ് തൊഴില്‍, വിദ്യാഭ്യാസം, സ്ഥലംമാറ്റം തുടങ്ങിയ മേഖലകളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ്  കരസ്ഥമാക്കി നേടിയെടുക്കാന്‍ ശ്രമിക്കുന്നത്.

 1976 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നടക്കുന്ന നിയമനത്തില്‍ മിശ്രവിവാഹിതര്‍ക്കോ അവരുടെ മക്കള്‍ക്കോ മുന്‍ഗണന ലഭിക്കണമെങ്കില്‍ ഉദ്യോഗാര്‍ഥിയുടെ അച്ഛനോ അമ്മയോ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണമെന്ന് എടുത്തു പറയുന്നു. ഹിന്ദുമതത്തില്‍ സാമുദായിക ആചാരം അനുവദിക്കാത്ത വിവാഹങ്ങള്‍ മാത്രമേ മിശ്രവിവാഹത്തില്‍പ്പെടൂ. അന്നത്തെ കാലത്ത് നായര്‍, നമ്പൂതിരി വിവാഹങ്ങള്‍ ഒരു സമൂഹത്തിലെ സാമുദായിക ആചാരപ്രകാരം അനുവദിക്കപ്പെട്ടവയായതിനാല്‍ അത്തരം വിവാഹങ്ങള്‍ മിശ്രവിവാഹത്തില്‍പ്പെടില്ലെന്നും വ്യക്തമാക്കിയിരുന്നു. 1978ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ കാര്യങ്ങളിലും മാതാപിതാക്കളില്‍ ഒരാള്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടയാളാവണമെന്ന് വ്യക്തമായി നിഷ്‌കര്‍ഷിച്ചിരുന്നു.  

   ഹിന്ദുമതത്തില്‍ വ്യവസ്ഥകള്‍ക്കനുസൃതമായി ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളിലെ അവാന്തര വിഭാഗങ്ങളിലെ വിവാഹങ്ങള്‍ക്ക് ആനുകൂല്യം നേടിയെടുക്കാനുള്ള നീക്കത്തിന് തിരിച്ചടിയായത് 2009ലെ ഹൈക്കോടതിയുടെ ഉത്തരവാണ്. തൃശ്ശൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന സിറിയന്‍ ക്രിസ്ത്യാനിയായ സ്ത്രീയും ആംഗ്ലോ ഇന്ത്യന്‍ ക്രിസ്ത്യാനിയായ ഭര്‍ത്താവും മിശ്രവിവാഹത്തിന്റെ ആനുകൂല്യത്തില്‍ ഒരേ സ്ഥലത്ത് ജോലിചെയ്യാനുള്ള അവകാശം തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുകയുണ്ടായി. ദേവന്‍ രാമചന്ദ്രനായിരുന്നു അമിക്കസ് ക്യൂറി. അദ്ദേഹത്തിന്റെ കണ്ടെത്തലുകളുടെ കൂടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജി വി. ഗിരി ദമ്പതികളുടെ മിശ്രവിവാഹ വാദത്തെ തള്ളുകയായിരുന്നു. ക്രിസ്ത്യന്‍ മതത്തിനു കീഴില്‍ ഒരേ ആചാരങ്ങള്‍ പിന്തുടരുന്നവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ മിശ്രവിവാഹത്തില്‍പ്പെടുത്താന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.  

  ഈ കോടതി വിധി നിലനില്‍ക്കെയാണ് ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവര്‍ അനര്‍ഹമായി വില്ലേജ് ഓഫീസുകളില്‍ നിന്ന് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കുന്നത്. നിലവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന വില്ലേജ് ഓഫീസ് മാന്വവലിലും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രാഷ്‌ട്രീയസാഹചര്യം പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് കൊണ്ടുവന്ന് ഇത് മറികടക്കാനാണ്  ചില സഭകളും സംഘടനകളും പരിശ്രമിക്കുന്നത്.

Tags: മുസ്ലീംchristianവിവാഹം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന് അഭ്യൂഹം; കെ സുധാകരന്‍ എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി, ആന്റോ ആന്റണിയെ അംഗീകരിക്കില്ലെന്ന് നേതാക്കള്‍

Kerala

ആദായ നികുതി അടയ്‌ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട സംഭവത്തില്‍ 4 ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്ത് വിദ്യഭ്യാസ വകുപ്പ്

Kerala

ഈസ്റ്റര്‍ ദിനത്തില്‍ മത മേലധ്യക്ഷരെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍, വഖഫ് നിയമ ഭേദഗതി നടപ്പാകുമ്പോള്‍ മുനമ്പം വിഷയത്തിനും പരിഹാരമുണ്ടാകും

Kerala

പീഡാനുഭവ സ്മരണയില്‍ ദു:ഖവെള്ളി ആചരിച്ച് ക്രൈസ്തവര്‍

Kerala

വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കാന്‍ ആവശ്യപ്പെട്ടത് ചിലര്‍ അപരാധമായി ചിത്രീകരിച്ചെന്ന് മാര്‍ ജോസഫ് പാംപ്ലാനി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies