Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശോഭ സുരേന്ദ്രന് നേരെയുള്ള ആക്രമണം ആസൂത്രിതം; അക്രമം ബിജെപി മണ്ഡലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയതിലും പ്രകോപിതരായി

വെള്ളിയാഴ്ച രാത്രി ആക്രമണമുണ്ടായതും ഇതിന്റെ ഭാഗമാണ്. വെള്ളിയാഴ്ച രാവിലെ വാഹന പര്യടനം ആരംഭിക്കുമ്പോള്‍ മുതല്‍ വന്‍ ജനാവലിയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലുമുണ്ടായത്. ഇത് സിപിഎമ്മിനെ പ്രകോപിപ്പിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 28, 2021, 02:52 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് നേരെയുണ്ടായ ഡിവൈഎഫ്‌ഐ ആക്രമണം ആസൂത്രിതം. കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് എത്തിയതിലും ബിജെപി മണ്ഡലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയതിലും പ്രകോപിതരായാണ് അക്രമം അഴിച്ചുവിട്ടത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മണ്ഡലത്തില്‍ അക്രമത്തിന് സിപിഎം ശ്രമിക്കുന്നുണ്ട്. കാട്ടായിക്കോണത്തെ ബിജെപി ബൂത്ത് ഓഫീസിനുമുകളില്‍ ഫ്‌ളക്‌സ് വച്ച് സിപിഎം  പ്രകോപനം സൃഷ്ടിച്ചു. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് മൂന്ന് ദിവസത്തിനു ശേഷമാണ് ഫ്‌ളക്‌സ് നീക്കം ചെയ്തത്. പലയിടങ്ങളിലും ബിജെപി പ്രവര്‍ത്തകരെ പ്രകോപിതരാക്കാന്‍ ശ്രമമുണ്ട്.    

വെള്ളിയാഴ്ച രാത്രി ആക്രമണമുണ്ടായതും ഇതിന്റെ ഭാഗമാണ്. വെള്ളിയാഴ്ച രാവിലെ വാഹന പര്യടനം ആരംഭിക്കുമ്പോള്‍ മുതല്‍ വന്‍ ജനാവലിയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലുമുണ്ടായത്. ഇത് സിപിഎമ്മിനെ പ്രകോപിപ്പിച്ചു. രാത്രി ഒമ്പതോടെ ചെമ്പഴന്തി അണിയൂരില്‍ വാഹന പ്രകടനത്തിന് ഇടയിലേക്ക് ഡിവൈഎഫ്‌ഐക്കാര്‍ ബൈക്ക് ഇടിച്ച് കയറ്റി. മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ വാഹനങ്ങളിലാണ് ബൈക്കുകള്‍ ഇടിച്ചുകയറ്റിയത്. വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ വാഹനങ്ങളിലേക്ക് ഇടിച്ച് അപകടം ഉണ്ടാക്കി. പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ കൂടുതല്‍ അക്രമികളെത്തി. പ്രവര്‍ത്തകര്‍ പ്രതിരോധിച്ചതോടെ അക്രമികള്‍ക്ക് സിപിഎം ബൂത്തിനുള്ളില്‍  നേതാക്കള്‍ സംരക്ഷണമൊരുക്കി.

പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയാറായില്ല. പകരം സിപിഎം ഓഫീസിന് സംരക്ഷണം നല്‍കി. ഇതോടെ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സിപിഎം ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. പോലീസുമായി ചര്‍ച്ച നടത്തവെ തന്നെ ഹരി എന്ന പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. എന്നിട്ടും പോലീസ് നടപടിക്ക് തയാറായില്ല. ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായതോടെയാണ് പോലീസ് അറസ്റ്റ് ചെയ്യാന്‍ പോലും തയാറായത്. ബൂത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന അക്രമികളെ പോലീസ് വാഹനത്തില്‍ കയറ്റുമ്പോഴും സിപിഎം നേതാക്കള്‍ ഭീഷണി തുടരുകയായായിരുന്നു.

Tags: കേരള നിയമസഭകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021അസംബ്ലി ഇലക്ഷന്‍നിയമസഭാ തെരഞ്ഞെടുപ്പ് 2021ശോഭ സുരേന്ദ്രന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിയമസഭയെ ചെകുത്താന്‍ കോട്ടയാക്കി

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കും, സെപ്റ്റംബര്‍ 11 മുതല്‍ 4 ദിവസം വീണ്ടും സഭ ചേരും

Article

കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക

പുതിയ വാര്‍ത്തകള്‍

മുസ്ലിംലീഗ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശനം, വി ഡി സതീശന് ഏകാധിപത്യ പ്രവണത , വേറെ വഴി നോക്കേണ്ടി വരുമെന്നും ലീഗ്

കൂടുതൽ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ബജറ്റ് എയർലൈനായ ഇൻഡിഗോ : 30 വൈഡ് ബോഡി എ350 വിമാനങ്ങൾ ഓർഡർ ചെയ്യും

കൗബോയ് വേഷം കെട്ടി ഇന്ത്യന്‍ ചെസ് താരം ഗുകേഷ് (ഇടത്ത്) കൊനേരു ഹംപി (വലത്ത്)

കൗബോയികളായി ഇന്ത്യയുടെ ചെസ് താരങ്ങള്‍; കൗബോയ് തൊപ്പി ധരിച്ച് ഹംപി, കുതിരപ്പുറത്തേറി ഗുകേഷും വൈശാലിയും അര്‍ജുന്‍ എരിഗെയ്സിയും

വി.ഡി സതീശന്‍ പിണറായി വിജയന്റെ കവചം: പി.കെ കൃഷ്ണദാസ്

നികുതി സഹായത്തിനായി 45 ലക്ഷം രൂപ കൈക്കൂലി ; ഐആർഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു

അഡ്വ മോഹന്‍ ജോര്‍ജ്ജ് മലയോര ജനതയുടെ പ്രതിനിധി: എന്‍ഡിഎ

രാഹുൽ പ്രധാനമന്ത്രിയായാൽ രാജ്യത്തെ വരെ വിറ്റുകളയും , കോൺഗ്രസ് നേതാവിന്റെ പ്രസ്താവനകൾ പാകിസ്ഥാനെ പ്രീതിപ്പെടുത്താൻ വേണ്ടിയെന്നും ബ്രിജ് ഭൂഷൺ

യൂട്യൂബര്‍ ബയ്യ സണ്ണി യാദവിന്റെ പാകിസ്ഥാന്‍ യാത്ര: എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു

നോര്‍വെ ചെസ്: രണ്ട് ജയങ്ങള്‍ക്ക് ശേഷം തോല്‍വിയുമായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മുന്നില്‍; ലോകരണ്ടാം നമ്പര്‍ താരത്തെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി

ആയുധമെടുക്കുന്ന ഏതൊരാളും തീവ്രവാദിയാണ് ; ഒരു തീവ്രവാദിക്കും ഒരു ഇടവും നൽകാൻ അനുവദിക്കില്ല ; അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies