Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി

അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. സുധാകരനേയും ഐസക്കിനേയും മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും വീണ്ടും ആവശ്യപ്പെട്ടെങ്കിലും യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ അംഗീകരിച്ചില്ല.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Mar 7, 2021, 05:44 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ:  സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയില്‍  പിണറായി വിജയന്റെ ഏകാധിപത്യം.  മുതിര്‍ന്ന നേതാക്കളെ  വെട്ടിനിരത്തിയതില്‍ പാര്‍ട്ടിയില്‍ വ്യാപക പ്രതിഷേധം. മുന്‍ സിമി നേതാവ് മന്ത്രി കെ. ടി. ജലീലിന് കിട്ടിയ പരിഗണന  മുതിര്‍ന്ന നേതാക്കളായ ജി. സുധാകരനും തോമസ് ഐസക്കിനും കിട്ടാത്തതെന്തുകൊണ്ടാണെന്ന ചോദ്യമാണുയരുന്നത്. പിണറായി വിജയന്റെ ആധിപത്യത്തെ അംഗീകരിക്കുന്നവര്‍ മാത്രം അടുത്ത നിയമസഭ കണ്ടാല്‍ മതിയെന്ന  നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ ഏറ്റവും തിളക്കമുള്ള മന്ത്രിയായിരുന്ന ജി. സുധാകരന് പോലും വിനയായതെന്നാണ് വിമര്‍ശനം.  

അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. സുധാകരനേയും ഐസക്കിനേയും മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും വീണ്ടും ആവശ്യപ്പെട്ടെങ്കിലും യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ അംഗീകരിച്ചില്ല.അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎം സാധ്യതാ സ്ഥാനാര്‍ഥി പട്ടികയിലുള്ള എച്ച്. സലാം എസ്ഡിപിഐക്കാരനെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ വ്യാപകമായി പ്രചരിപ്പിച്ചു.  വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന്റെ മതിലിലടക്കം പോസ്റ്റര്‍ പതിച്ചു. ജില്ലയിലെ പ്രധാന നേതാക്കളായ മന്ത്രി സുധാകരനും തോമസ് ഐസക്കിനും സീറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.   

കണ്ണൂര്‍ പാര്‍ട്ടിയില്‍ പിണറായി വിജയനെക്കാള്‍  ശക്തനായി വളരുന്ന പി. ജയരാജനെയും  വെട്ടിനിരത്തി.  അതേ സമയം, പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെതിരെ സിപിഎമ്മിനുള്ളില്‍ പ്രതിഷേധം ശക്തമാവുകയാണ്. വിഷയത്തില്‍ പ്രതിഷേധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍ രാജിവച്ചു. പാര്‍ട്ടിക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന പിജെ ആര്‍മിയും പി. ജയരാജന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധമുയര്‍ത്തി. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ഒതുക്കുകയും പിന്നീട് ജില്ലാ സെക്രട്ടറി സ്ഥാനം മടക്കി നല്‍കാത്തതിലൂടെ പി. ജയരാജന്‍, പിണറായിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട കോട്ടയം ജില്ലാ സെക്രട്ടറി വാസവന് ജില്ലാ സെക്രട്ടറി സ്ഥാനം മടക്കി നല്‍കുക മാത്രമല്ല, ഇത്തവണ നിയമസഭാ സീറ്റു നല്‍കിയതും ജയരാജനുള്ള കൃത്യമായ സന്ദേശമാണ്.  

പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സീറ്റ് നിഷേധിച്ചതിനെതിരെയും സഖാക്കള്‍ പോസ്റ്റര്‍ പ്രചരണം തുടങ്ങി. പത്തനംതിട്ട റാന്നിയില്‍  രാജു എബ്രഹാമിനെ ഒഴിവാക്കുക മാത്രമല്ല, കേരള കോണ്‍ഗ്രസിന് മണ്ഡലം വിട്ടു നല്‍കിയതിലും  അമര്‍ഷമുയരുന്നു. തിരുവനന്തപുരത്ത് അരുവിക്കരയിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ കലാപക്കൊടി ഉയര്‍ന്നു.

എന്നാല്‍ പാര്‍ട്ടി അണികളെയും നേതാക്കളെയും അത്ഭുതപ്പെടുത്തുന്നതാണ് മന്ത്രി കെ.ടി. ജലീലിന് മത്സരിക്കാന്‍ തുടര്‍ച്ചയായി നാലാമൂഴം നല്‍കിയത്. പാര്‍ട്ടിക്കു വേണ്ടി പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളെ  മാനദണ്ഡങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയും  ജലീലിന് അവസരം നല്‍കുകയും ചെയ്യുന്നതിലെ യുക്തി ഇതുവരെ അണികള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. സിപിഎം സ്വതന്ത്രനായാണ് ജലീല്‍ മത്സരിക്കുന്നതെന്ന് വാദം ഉയരുമ്പോഴും സീറ്റ് അനുവദിച്ചത് പാര്‍ട്ടി സംസ്ഥാന നേതൃത്വമാണെന്നത് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

Tags: Pinarayi Vijayanpinarayi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

Kerala

കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Kerala

അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകും; കേന്ദ്ര വിദഗ്‌ദ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിന്റെ ഇറാൻ ​ആക്രമണം ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൈന

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവെന്ന് വിളിച്ചു പറഞ്ഞ് കേസിൽ പ്രതിയായ അമ്മാവൻ, നിഷേധിച്ച് കുട്ടിയുടെ അമ്മ

അനിവാര്യമായ ഒരു ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു: എംവി ഗോവിന്ദന്‍

ട്രംപിന്റെ ഭീഷണി തള്ളി ഖമേനി, യുദ്ധം ആരംഭിക്കുന്നു എന്ന് സന്ദേശം

കർണാടക സ്വദേശിനിയെ കോഴിക്കോട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, യുവതിയെ എത്തിച്ചത് കാറിൽ മൂന്ന് മലയാളികളെന്ന് മൊഴി

ഈ ഹോര്‍മോണിന്റെ അളവ് കൂടുന്നത് വന്ധ്യതയ്‌ക്ക് കാരണമാകും

അപൂര്‍വ്വതകള്‍ നിറഞ്ഞ കോട്ടുക്കല്‍ ഗുഹാക്ഷേത്രം, പാറയില്‍കൊത്തിയ ഈ ക്ഷേത്രചാരുതയെപ്പറ്റി

‘വികസിത ഭാരതം 2047’: സംസ്ഥാനതല സാമ്പത്തിക നവീകരണം അനിവാര്യം – ഡോ. വി. അനന്ത നാഗേശ്വരൻ

കാനഡ സന്ദര്‍ശനത്തിനിടയില്‍ മോദിയ്‌ക്കെതിരെ പതിയിരുന്ന് പ്രതിഷേധിക്കാന്‍ ഖലിസ്ഥാനികള്‍ക്ക് ഗൂഢപദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍ നഗരത്തില്‍ തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 56 പേരെ, നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies