Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി

അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. സുധാകരനേയും ഐസക്കിനേയും മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും വീണ്ടും ആവശ്യപ്പെട്ടെങ്കിലും യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ അംഗീകരിച്ചില്ല.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Mar 7, 2021, 05:44 pm IST
in Kerala

ആലപ്പുഴ:  സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയില്‍  പിണറായി വിജയന്റെ ഏകാധിപത്യം.  മുതിര്‍ന്ന നേതാക്കളെ  വെട്ടിനിരത്തിയതില്‍ പാര്‍ട്ടിയില്‍ വ്യാപക പ്രതിഷേധം. മുന്‍ സിമി നേതാവ് മന്ത്രി കെ. ടി. ജലീലിന് കിട്ടിയ പരിഗണന  മുതിര്‍ന്ന നേതാക്കളായ ജി. സുധാകരനും തോമസ് ഐസക്കിനും കിട്ടാത്തതെന്തുകൊണ്ടാണെന്ന ചോദ്യമാണുയരുന്നത്. പിണറായി വിജയന്റെ ആധിപത്യത്തെ അംഗീകരിക്കുന്നവര്‍ മാത്രം അടുത്ത നിയമസഭ കണ്ടാല്‍ മതിയെന്ന  നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ ഏറ്റവും തിളക്കമുള്ള മന്ത്രിയായിരുന്ന ജി. സുധാകരന് പോലും വിനയായതെന്നാണ് വിമര്‍ശനം.  

അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. സുധാകരനേയും ഐസക്കിനേയും മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും വീണ്ടും ആവശ്യപ്പെട്ടെങ്കിലും യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ അംഗീകരിച്ചില്ല.അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎം സാധ്യതാ സ്ഥാനാര്‍ഥി പട്ടികയിലുള്ള എച്ച്. സലാം എസ്ഡിപിഐക്കാരനെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ വ്യാപകമായി പ്രചരിപ്പിച്ചു.  വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന്റെ മതിലിലടക്കം പോസ്റ്റര്‍ പതിച്ചു. ജില്ലയിലെ പ്രധാന നേതാക്കളായ മന്ത്രി സുധാകരനും തോമസ് ഐസക്കിനും സീറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.   

കണ്ണൂര്‍ പാര്‍ട്ടിയില്‍ പിണറായി വിജയനെക്കാള്‍  ശക്തനായി വളരുന്ന പി. ജയരാജനെയും  വെട്ടിനിരത്തി.  അതേ സമയം, പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെതിരെ സിപിഎമ്മിനുള്ളില്‍ പ്രതിഷേധം ശക്തമാവുകയാണ്. വിഷയത്തില്‍ പ്രതിഷേധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍ രാജിവച്ചു. പാര്‍ട്ടിക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന പിജെ ആര്‍മിയും പി. ജയരാജന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധമുയര്‍ത്തി. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ഒതുക്കുകയും പിന്നീട് ജില്ലാ സെക്രട്ടറി സ്ഥാനം മടക്കി നല്‍കാത്തതിലൂടെ പി. ജയരാജന്‍, പിണറായിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട കോട്ടയം ജില്ലാ സെക്രട്ടറി വാസവന് ജില്ലാ സെക്രട്ടറി സ്ഥാനം മടക്കി നല്‍കുക മാത്രമല്ല, ഇത്തവണ നിയമസഭാ സീറ്റു നല്‍കിയതും ജയരാജനുള്ള കൃത്യമായ സന്ദേശമാണ്.  

പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സീറ്റ് നിഷേധിച്ചതിനെതിരെയും സഖാക്കള്‍ പോസ്റ്റര്‍ പ്രചരണം തുടങ്ങി. പത്തനംതിട്ട റാന്നിയില്‍  രാജു എബ്രഹാമിനെ ഒഴിവാക്കുക മാത്രമല്ല, കേരള കോണ്‍ഗ്രസിന് മണ്ഡലം വിട്ടു നല്‍കിയതിലും  അമര്‍ഷമുയരുന്നു. തിരുവനന്തപുരത്ത് അരുവിക്കരയിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ കലാപക്കൊടി ഉയര്‍ന്നു.

എന്നാല്‍ പാര്‍ട്ടി അണികളെയും നേതാക്കളെയും അത്ഭുതപ്പെടുത്തുന്നതാണ് മന്ത്രി കെ.ടി. ജലീലിന് മത്സരിക്കാന്‍ തുടര്‍ച്ചയായി നാലാമൂഴം നല്‍കിയത്. പാര്‍ട്ടിക്കു വേണ്ടി പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളെ  മാനദണ്ഡങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയും  ജലീലിന് അവസരം നല്‍കുകയും ചെയ്യുന്നതിലെ യുക്തി ഇതുവരെ അണികള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. സിപിഎം സ്വതന്ത്രനായാണ് ജലീല്‍ മത്സരിക്കുന്നതെന്ന് വാദം ഉയരുമ്പോഴും സീറ്റ് അനുവദിച്ചത് പാര്‍ട്ടി സംസ്ഥാന നേതൃത്വമാണെന്നത് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

Tags: Pinarayi Vijayanpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.