Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിഡുംബനും തൈപ്പൂയ കാവടിയും

സുബ്രഹ്മണ്യ സ്വാമിയാല്‍ വധിക്കപ്പെട്ട ശൂരപത്മാസുരനെന്ന അസുരേന്ദ്രന്റെ സര്‍വസൈന്യാധിപനും ഗുരുവുമായിരുന്നു ഹിഡുംബന്‍. അസുരനാണെങ്കിലും ഹിഡുംബന് ശൂരപത്മാസുരന്റെ ആസുരപ്രവൃത്തികള്‍ ഇഷ്ടമായിരുന്നില്ല. പലതവണ ഉപദേശിച്ചിട്ടും ശൂപത്മാസുരന്റെ പ്രകൃതത്തില്‍ മാറ്റമുണ്ടായില്ല. ഇതില്‍ അതൃപ്തനായ ഹിഡുംബന്‍ എല്ലാമുപേക്ഷിച്ച് ഭൂമിയിലെത്തി അഗസ്ത്യമഹര്‍ഷിയുടെ ശിഷ്യനായി. ഭാര്യ ഹിഡുംബിയോടൊപ്പം മഹര്‍ഷിയെ ശുശ്രൂഷിച്ചു കഴിഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 6, 2021, 08:43 pm IST
in Samskriti

സുബ്രഹ്മണ്യസ്വാമിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ ഷഷ്ഠി കഴിഞ്ഞാല്‍ പ്രധാന്യമുള്ളത് തൈ്പ്പൂയ കാവടിയാട്ടത്തിനാണ്. സ്‌കന്ദപുരാണത്തില്‍ പ്രതിപാദിക്കുന്ന ഹിഡുംബന്റെ കഥയുമായി ഇതിന് ബന്ധമുണ്ടെന്നാണ് വിശ്വാസം. ആദ്യകാവടിയെടുത്തത് ഹിഡുംബനത്രേ.

സുബ്രഹ്മണ്യ സ്വാമിയാല്‍ വധിക്കപ്പെട്ട ശൂരപത്മാസുരനെന്ന അസുരേന്ദ്രന്റെ സര്‍വസൈന്യാധിപനും ഗുരുവുമായിരുന്നു ഹിഡുംബന്‍. അസുരനാണെങ്കിലും ഹിഡുംബന് ശൂരപത്മാസുരന്റെ ആസുരപ്രവൃത്തികള്‍ ഇഷ്ടമായിരുന്നില്ല. പലതവണ ഉപദേശിച്ചിട്ടും ശൂപത്മാസുരന്റെ പ്രകൃതത്തില്‍ മാറ്റമുണ്ടായില്ല. ഇതില്‍ അതൃപ്തനായ ഹിഡുംബന്‍ എല്ലാമുപേക്ഷിച്ച് ഭൂമിയിലെത്തി അഗസ്ത്യമഹര്‍ഷിയുടെ ശിഷ്യനായി. ഭാര്യ ഹിഡുംബിയോടൊപ്പം മഹര്‍ഷിയെ ശുശ്രൂഷിച്ചു കഴിഞ്ഞു.  

കൈലാസത്തിലായിരുന്ന അഗസ്ത്യമുനി ഇതിനിടെ ശിവ താല്‍പ്പര്യ പ്രകാരം ആധ്യാത്മിക, ധാര്‍മിക പ്രചാരണത്തിനായി  ദ്രാവിഡ ദേശത്തേക്കു തിരിച്ചു. ശിവപുത്രനായ സുബ്രഹ്മണ്യ സ്വാമി ഇതിനകം പഴനിമലയില്‍ തന്റെ സാന്നിധ്യമുറപ്പിച്ചിരുന്നു. ദക്ഷിണദേശത്തേക്കുള്ള യാത്രയിലാണ് അഗസ്ത്യ മഹര്‍ഷി വിന്ധ്യപര്‍വതത്തിനെ ചവിട്ടി താഴ്‌ത്തി അഹങ്കാരം ശമിപ്പിച്ചത്.  

തമിഴകത്തെത്തിയ മഹാമുനിക്ക് തപസ്സിന് അനുയോജ്യമായൊരു സ്ഥാനം ലഭിച്ചില്ല. അതിനായി അദ്ദേഹം ബലവാനായ ഹിഡുംബനോട് കൈലാസത്തിലെ മുരുക (സ്‌കന്ദ) മലയുടെ ഒരുഭാഗം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പത്‌നീ സമേതനായി ഹിഡുംബന്‍ ഹിമാലയത്തിലെത്തി രണ്ടുമലകള്‍ അടര്‍ത്തിയെടുത്ത് ഒരു മരത്തിന്റെ രണ്ട് അറ്റത്തുമായി കെട്ടിവച്ച് തിരികെയെത്തി. മലകളുടെ ഭാരത്താല്‍ മരം കാവടി പോലെ വളഞ്ഞിരുന്നു.  

ഇക്കാര്യം മനസ്സിലാക്കിയ മുരുകന്‍ (ശ്രീ സുബ്രഹ്മണ്യന്‍) ഈ  മലകളെ  പഴനിക്കടുത്തുള്ള തിരുവാന്‍കുടിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. യുവരാജാവായി വേഷംമാറി മുരുകന്‍ ഹിഡുംബനെ വഴിതെറ്റിച്ചു. തിരുവാന്‍ കുടിയിലെത്തിയപ്പോള്‍ ഹിഡുംബനോട് അദ്ദേഹം വിശ്രമിക്കാനാവശ്യപ്പെട്ടു. അവിടെക്കിടന്ന് ഉറങ്ങിപ്പോയ ഹിഡുംബന്‍ എഴുന്നേറ്റപ്പോഴേയ്‌ക്കും കൊണ്ടു വന്ന മലകള്‍ രണ്ടും അവിടെ ഉറച്ചു പോയിരുന്നു. അവ ഉയര്‍ത്താനായില്ല. അവിടെ മലമുകളില്‍ ഒരു ബാലന്‍ ദണ്ഡപാണിയായി നില്‍ക്കുന്നതു ഹിഡുംബന്‍ കണ്ടു. മാറിപ്പോകാനാവശ്യപ്പെട്ടെങ്കിലും ബാലന്‍ മാറിയില്ല. പിന്നീട് വാഗ്വാദമായി. ഹിഡുംബന്‍ ഒരു മലയെടുത്ത് അവനു നേരെ എറിഞ്ഞു. കൈയിലുള്ള ദണ്ഡ് ബാലന്‍ തിരിച്ച് എറിഞ്ഞു. ഹിഡുംബന്‍ മരിച്ചു വീണു.  

ദുഃഖിതയായ ഹിഡുംബി കാര്യങ്ങള്‍ അഗസ്ത്യ മഹര്‍ഷിയെ അറിയിച്ചു. മഹര്‍ഷി പ്രത്യക്ഷനായി ഹിഡുംബനെ ജീവിപ്പിക്കാന്‍ മുരുകനോട് ആവശ്യപ്പെട്ടു. ജീവന്‍ തിരിച്ചു കിട്ടിയ ഹിഡുംബന്‍ മുരുകഭക്തനായി മാറി.  സന്തുഷ്ടനായ മുരുകന്‍ ഹിഡുംബനെയും പത്‌നിയെയും  തന്റെ കാവലാളുകളായി നിയമിച്ചു. കാവടിയായി മലകള്‍ കൊണ്ടു വന്നതിനാല്‍ ഈ കാവടി തനിക്കേറ്റവും പ്രിയപ്പെട്ട വഴിപാടാകുമെന്ന് മുരുകന്‍ അറിയിച്ചു. കാവടി വരവേല്‍പ്പിനു മുമ്പായി ഭക്തര്‍ ഹിഡുംബനെ പൂജിച്ച് ആദരിക്കണമെന്നും  മുരുകന്‍ അരുളിച്ചെയ്തു.

നെടുംകുന്നം സി.പി. ഗോപാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.