Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുനര്‍നിര്‍മാണം തുടങ്ങിയിടത്ത് ഉപേക്ഷിച്ചു പുത്തൂര്‍ മണ്ഡപത്തിനോട് അധികൃതരുടെ അനാസ്ഥ തുടരുന്നു

പവിത്രേശ്വരം, നെടുവത്തൂര്‍, കുളക്കട പഞ്ചായത്തുകളുടെ സംഗമസ്ഥലമായ പുത്തൂരിന്റെ എക്കാലത്തെയും അടയാളവും ഈ മണ്ഡപമാണ്. രാജഭരണകാലത്ത് നാട്ടുകൂട്ടം കൂടിയിരുന്നത് ഈ മണ്ഡപത്തിലാണ്. തച്ചുശാസ്ത്രത്തിന്റെ ഉദാത്ത മാതൃകയായി ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മണ്ഡപം പിന്നീട് വഴയോരത്തെ കാത്തിരിപ്പ് കേന്ദ്രമായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 04:33 pm IST
in Kerala

കൊട്ടാരക്കര: പുത്തൂര്‍ മണ്ഡപത്തിനോട് അധികൃതരുടെ അനാസ്ഥ തുടരുന്നു, പുനര്‍നിര്‍മാണം തുടങ്ങിയിടത്തുതന്നെ ഉപേക്ഷിച്ചു. നാടിന്റെ പൈതൃകത്തെ അവഹേളിക്കുംവിധമാണ് മണ്ഡപത്തിന്റെ ഇപ്പോഴത്തെ സ്ഥിതി.

പഴയ മണ്ഡപം നിന്നിടത്ത് നിന്ന് പുത്തൂര്‍-ഞാങ്കടവ് റോഡിലേക്ക് മൂന്നര മീറ്റര്‍ അകലത്തിലാണ് പുതിയ മണ്ഡപം നിര്‍മിക്കാന്‍ തുടങ്ങിയത്. ഏഴര ലക്ഷം രൂപയാണ് മണ്ഡപം നിര്‍മിക്കാന്‍ അനുവദിച്ചതെന്നായിരുന്നു പ്രഖ്യാപനം. നിര്‍മിതികേന്ദ്രത്തെ ചുമതല ഏല്‍പ്പിച്ചുവെന്ന് അറിയിക്കുകയും നിര്‍മാണം തുടങ്ങിവച്ചുവെന്ന് കാട്ടുകയും ചെയ്തു. പഴയ കല്ലുകള്‍ അടുക്കി അടിസ്ഥാനത്തിന്റെ ആദ്യപടി ജോലികള്‍ ചെയ്തതൊഴിച്ചാല്‍ പിന്നീട് ഉപേക്ഷിച്ചമട്ടാണ്.  

പഴയ മണ്ഡപം ഇവിടെ നിന്ന് പൂര്‍ണമായും ഇളക്കി മാറ്റിയശേഷമായിരുന്നു നിര്‍മാണം തുടങ്ങിയത്. ഇത് നാട്ടുകാരെ പറ്റിക്കാനുള്ള ശ്രമമായിരുന്നെന്നും ആക്ഷേപമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കൊത്തിയ കല്ല് കൊണ്ടുവരാന്‍ കഴിയാത്തതാണ് തടസമെന്ന്് അധികൃതര്‍ പറയുന്നു. കുളക്കടയില്‍ പൊളിച്ച മണ്ഡപം പുനര്‍നിര്‍മിച്ചിരുന്നു. ഇതിനും മുമ്പാണ് പുത്തൂരിലെ മണ്ഡപം തകര്‍ന്നത്. നാട്ടുകാരുടെ സമിതി നേരിട്ട് നിര്‍മാണം ഏറ്റെടുക്കാമെന്ന് ആദ്യംതന്നെ അഭിപ്രായം ഉന്നയിച്ചിരുന്നുവെങ്കിലും എംഎല്‍എയുടെ പിടിവാശിയില്‍ അത് നടന്നില്ല. നൂറ്റാണ്ടുകളുടെ ശേഷിപ്പായ മണ്ഡപം പുത്തൂരിന്റെ മുഖശ്രീയായിരുന്നു.  

പവിത്രേശ്വരം, നെടുവത്തൂര്‍, കുളക്കട പഞ്ചായത്തുകളുടെ സംഗമസ്ഥലമായ പുത്തൂരിന്റെ എക്കാലത്തെയും അടയാളവും ഈ മണ്ഡപമാണ്. രാജഭരണകാലത്ത് നാട്ടുകൂട്ടം കൂടിയിരുന്നത് ഈ മണ്ഡപത്തിലാണ്. തച്ചുശാസ്ത്രത്തിന്റെ ഉദാത്ത മാതൃകയായി ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മണ്ഡപം പിന്നീട് വഴയോരത്തെ കാത്തിരിപ്പ് കേന്ദ്രമായി മാറി.

കൊട്ടാരക്കര-ശാസ്താംകോട്ട റോഡരികിലാണ് മണ്ഡപം സ്ഥിതി ചെയ്തിരുന്നത്. സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന പുത്തൂര്‍ പട്ടണത്തില്‍ മണ്ഡപം പലപ്പോഴും ഗതാഗത തടസത്തിന് കാരണമായിരുന്നു. പവതവണ വാഹനങ്ങള്‍ തട്ടി മണ്ഡപത്തിന് തകരാറുണ്ടായി. പുത്തൂരിലെ കശുവണ്ടി ഫാക്ടറിയിലേക്ക് തോട്ടണ്ടിയുമായി വന്ന ലോറി ഇടിച്ചതോടെ മണ്ഡപം പകുതി തകര്‍ന്നു. കശുവണ്ടി വ്യവസായി വലിയ തുക ചെലവിട്ട് മേല്‍ക്കൂര മാറ്റി മനോഹരമാക്കി നാടിന് സമര്‍പ്പിച്ചു. എന്നാല്‍ 2016 നവംബര്‍ 30ന് കെഎസ്ആര്‍ടിസി ബസിടിച്ച് മണ്ഡപം പൂര്‍ണമായും നിലംപൊത്തിയതാണ്. നിര്‍മാണ പ്രവര്‍ത്തനം ഇനിയും വൈകിപ്പിച്ചാല്‍ പ്രതിഷേധത്തിനൊരുങ്ങുമെന്ന് നാട്ടുകാര്‍ പറയുന്നു.

Tags: Art
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തയിടത്ത് കലാകാരനായാലും മന്ത്രിയായാലും പ്രവേശനം കിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി ശശികല ടീച്ചർ

Kerala

ആര്‍ട്ട് ഗാലറിയില്‍ നോര്‍വിജിയന്‍ കലാകാരിയുടെ കലാസൃഷ്ടികള്‍ നശിപ്പിച്ച സംഭവത്തില്‍ കേസെടുത്തു

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

Kerala

കലോത്സവം സമാപന ചടങ്ങില്‍ ആവേശമായി ആസിഫ് അലിയും ടൊവീനോ തോമസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.