Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

രാ. വേണുഗോപാല്‍ തൊഴിലാളികള്‍ ഏറെ സ്‌നേഹിച്ച നേതാവ്: ബിഎംഎസ്

കോവിലകത്തിന്റെ അകത്തളത്തില്‍ നിന്നും ഇറങ്ങി സാധാരണക്കാരന്റെ ഉമ്മറത്തും തൊഴിലാളി ഹൃദയങ്ങളിലും ചിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു രാ. വേണുഗോപാല്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 13, 2020, 12:24 pm IST
in BMS

കോട്ടയം: ബിഎംഎസ് മുന്‍ അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റും  മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായിരുന്ന രാ. വേണുഗോപാലിന്റെ വേര്‍പാട് തൊഴിലാളി സമൂഹത്തിന് തീരാനഷ്ടമെന്ന് ബിഎംഎസ് സംസ്ഥാന സമിതി. തൊഴിലാളികള്‍ ഏറെ സ്‌നേഹിച്ച നേതാവായിരുന്നു അദ്ദേഹം. ബിഎംഎസ് അഖിലേന്ത്യ സെക്രട്ടറി, സംഘടന സെക്രട്ടറി, വര്‍ക്കിങ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വരും തലമുറയ്‌ക്ക് വെളിച്ചം പകരുമെന്ന് യോഗം അഭിപ്രായപ്പെട്ടു. രാ. വേണുഗോപാലിന്റെ നിര്യാണത്തില്‍ എറണാകുളത്തെ സംസ്ഥാന ഓഫീസില്‍ ചേര്‍ന്ന യോഗം അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

കോവിലകത്തിന്റെ  അകത്തളത്തില്‍ നിന്നും ഇറങ്ങി സാധാരണക്കാരന്റെ ഉമ്മറത്തും തൊഴിലാളി ഹൃദയങ്ങളിലും ചിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു രാ. വേണുഗോപാല്‍.

പ്രചാരക വൃത്തി തെരഞ്ഞെടുക്കുക വഴി സഹനത്തിന്റെ വഴിയാണ് സ്വീകരിച്ചത്. സുഗന്ധപൂര്‍ണ്ണമായ തിലകക്കുറിയായി മറ്റുള്ളവരില്‍ പരിലസിക്കുന്ന ചന്ദനമാകാനാണ് അദ്ദേഹം ആഗ്രഹിച്ചത്. മാതൃഭൂമിയുടെ മഹത്വകാംക്ഷയേക്കാള്‍ വലുതായതൊന്നും സ്വന്തം ജീവിതത്തില്‍ കണ്ടില്ല. തന്റെ ജീവന്റെ അവസാന തുടിപ്പു വരെയും 74 വര്‍ഷക്കാലവും പ്രചാരകവൃത്തിയില്‍ തുടര്‍ന്നു. തന്റെ നേട്ടങ്ങളൊന്നും എങ്ങും കോറിയിടാന്‍ മിനക്കെടാതെ, പരാതിയോ പരിഭവമോ ഇല്ലാതെയാണ് അദ്ദേഹത്തിന്റെ മടക്കം.  

ബിഎംഎസിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ ദത്തോപാന്ത് ഠേംഗ്ഡിയുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു രാ. വേണുഗോപാല്‍. 1967ല്‍ സംസ്ഥാനത്ത് ബിഎംഎസിന് തുടക്കം കുറിക്കുകയും 1969ലെ ആദ്യ സംസ്ഥാന കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തുകൊണ്ട് 1986 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. ഇക്കാലത്താണ് വ്യവസായ തലസ്ഥാനമായ എറണാകുളത്ത് പ്രത്യേകിച്ച് ഏലൂര്‍ മേഖലയില്‍ ബിഎംഎസിന്റെ പ്രവര്‍ത്തനം ശക്തമാകുന്നത്. കേരളത്തില്‍ വ്യവസായ മേഖലയിലും അസംഘടിത മേഖലയിലും ബിഎംഎസിനെ പടുത്തുയുര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക്‌വഹിച്ചു.  

പ്രതിരോധ മേഖലയില്‍ ഒരു ട്രേഡ് യൂണിയന് അംഗീകാരം ലഭിക്കാനിടയാക്കിയ സമരനായകനും  മറ്റാരുമായിരുന്നില്ലെന്ന് യോഗം വിലയിരുത്തി. 1979ല്‍ എന്‍പിഒഎലില്‍ 11 ദിവസം നടത്തിയ സമരവും സന്ധിയില്ലാത്ത പോരാട്ടവും ട്രേഡ് യൂണിയന്‍ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ്. ബിഎച്ച്ഇഎല്‍ അടക്കമുള്ള പല കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ സംഘടനാ നേതൃത്വം വഹിച്ചതിലൂടെ തൊഴിലാളികള്‍ക്ക് മികച്ച ആനുകൂല്യം നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

1993 ഡിസംബര്‍ 15ന് ജനീവയില്‍ അവസാനിച്ച ഗാട്ട് ഉടമ്പടിയില്‍ നിശിത വിമര്‍ശനം നടത്തിയ ഇന്ത്യയുടെ പ്രതിനിധി സംഘത്തിലെ ഏക വ്യക്തി രാ. വേണുഗോപലായിരുന്നു. ബാലവേല നിരോധനം കര്‍ക്കശമാക്കുന്നതില്‍ ഐഎല്‍ഒയിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നുവെന്നും യോഗം സ്മരിച്ചു.  

യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.കെ.വിജയകുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ അനുശോചന പ്രമേയം വായിച്ചു. 17ന് എല്ലാ ബിഎംഎസ് യൂണിറ്റുകളിലും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.

Tags: ബിഎംഎസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Thrissur

മദ്യനയത്തിനെതിരെ ബിഎംഎസിന്റെ കൂട്ടധര്‍ണ 8ന്

പുതിയ വാര്‍ത്തകള്‍

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.