Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിഗ്രാമങ്ങളിലെ സംഘപരിവാര്‍ സേവാപ്രവര്‍ത്തനങ്ങളില്‍ വിറളിപൂണ്ട് മഹാമാരിക്കിടയിലും തുടരുന്നു മാര്‍ക്‌സിസ്റ്റുകളുടെ അക്രമപ്പേക്കൂത്തുകള്‍

നാടിനെ ആകെ ബാധിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ജനങ്ങളൊന്നാകെ പ്രവര്‍ത്തിക്കുമ്പോഴാണ് ആയുധമെടുത്ത് എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയിലും പൊതുസമൂഹത്തിലും വ്യാപകമായ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 8, 2020, 11:18 pm IST
in Kerala

കണ്ണൂര്‍: കോവിഡ് കാലത്ത് സിപിഎം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍  തുടരുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ സേവാഭാരതി പോലുള്ള സംഘപരിവാര്‍ സംഘടനകള്‍ ജില്ലയിലെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലടക്കം നടത്തിയ സേവന പ്രവര്‍ത്തനങ്ങളില്‍ വിറളിപൂണ്ടാണ് വിവിധ സ്ഥലങ്ങളില്‍ സിപിഎം ആസൂത്രിതമായ അക്രമം നടത്തുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് സംഭവിക്കുന്ന വീഴ്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുക എന്ന ലക്ഷ്യവും സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന ഈ അക്രമങ്ങള്‍ക്കുണ്ട്.

നാടിനെ ആകെ ബാധിച്ച  കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ജനങ്ങളൊന്നാകെ പ്രവര്‍ത്തിക്കുമ്പോഴാണ് ആയുധമെടുത്ത് എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയിലും പൊതുസമൂഹത്തിലും വ്യാപകമായ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം പാനൂര്‍ കുറ്റേരിയില്‍ സഹോദരങ്ങളായ ബിജെപി പ്രവര്‍ത്തകരെ സിപിഎം സംഘം അതിക്രൂരമായാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. വളരെ ആസൂത്രിതമായി സിപിഎം നടത്തിയ അക്രമമാണിതെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്. കാരണം അക്രമത്തിനിരയായ ഇരുവരും ബന്ധുവീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട് പെയിന്റിംഗ് ജോലികള്‍ ചെയ്യവെയാണ് പത്തോളം വരുന്ന സംഘം വീട്ടില്‍ അതിക്രമിച്ച് കയറി അകാരണമായി ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയതെന്നാണ് അക്രമത്തിന്റെ സ്വഭാവത്തില്‍ നിന്ന് മനസ്സിലാകുന്നത്.  

ജനങ്ങളില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തകരെ കൂടെ നിര്‍ത്താന്‍ അക്രമത്തിന്റെ പാത സ്വീകരിക്കുകയാണ്. പാട്യം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയംഗവുമായ പ്രവര്‍ത്തകനെതിരെ ഉയര്‍ന്ന  ലൈംഗിക പീഡന ആരോപണം പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൂത്തുപറമ്പ് മേഖലയിലും സമീപപ്രദേശങ്ങളിലും സിപിഎമ്മിനകത്ത് ആഭ്യന്തര പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്. പീഡന ശ്രമം സംബന്ധിച്ച് നല്‍കിയ പരാതി പാര്‍ട്ടി ഗൗരവത്തിലെടുത്തില്ലെന്നും നേതാവിനെ തളളിപറയാന്‍ നേതൃത്വം ഇതുവരെ തയ്യാറാകാത്തത് മോശമാണെന്നുമുളള അഭിപ്രായം മഹിള അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കിടയിലും ഉയര്‍ന്നിട്ടുണ്ട്.

എം.വി. ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയ ശേഷം പി. ജയരാജനെ അനുകൂലിക്കുന്ന ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിസ്സംഗത പ്രകടിപ്പിച്ചു വരികയാണ്. ഇതിനെ മറികടക്കാനും അക്രമം മാത്രമാണ് വഴിയെന്ന തിരിച്ചറിവും നേതൃത്വത്തിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായാണ് സൂചന.  ഏതാനും നാളുകള്‍ക്ക് മുമ്പ് കണ്ണപുരത്ത് യുവോമര്‍ച്ച ജില്ലാ ട്രഷററുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം ഉണ്ടായിരുന്നു. മാനന്തേരി വണ്ണാത്തിമൂലയില്‍ സിപിഎം കേന്ദ്രത്തില്‍ കഴിഞ്ഞദിവസം ബോംബ് കണ്ടെത്തുകയുണ്ടായി. പലയിടത്തും ബോംബ് നിര്‍മ്മിച്ച് വ്യാപക അക്രമത്തിന് തയ്യാറെടക്കുകയാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. പേരാവൂര്‍ കാക്കയങ്ങാട് ചാക്കാട് ബിജെപി പ്രവര്‍ത്തകന് നേരെ നടന്ന അക്രമത്തിലും സിപിഎം സംശയത്തിന്റെ നിഴലിലാണ്. അക്രമങ്ങള്‍ക്ക് പിന്നില്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന  വ്യക്തമായ സൂചനകളാണ് പുറത്തു വരുന്നത്. കോവിഡ് മഹാമാരി അനുദിനം വ്യാപകമായിക്കൊണ്ടിരിക്കെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത ശക്തമായിരിക്കെ ജില്ലയില്‍ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന അഭിപ്രായമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നിരവധിയുണ്ട്.

Tags: villageattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

India

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.