Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുട്ടനെത്തിയത് മുഖ്യമന്ത്രിയെ കാണാന്‍; കൊറോണ എത്തിച്ചത് പുത്തരിക്കണ്ടത്തെ ഷെഡില്‍

മുഖ്യമന്ത്രിയെക്കണ്ട് പരാതി അറിയിക്കാനായി തിരുവനന്തപുരത്തേക്ക് വണ്ടികയറി.പലതവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമം നടത്തി. ആദ്യതവണ വന്നപ്പോള്‍ തിരുവനന്തപുരം ബസ് സ്റ്റാന്റില്‍ അന്തിയുറങ്ങി, രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന 800 രൂപയും മൊബൈല്‍ ഫോണും ആരോ മോഷ്ടിച്ചു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Mar 26, 2020, 08:20 pm IST
in Thiruvananthapuram
വഴിയരികില്‍ കുടുങ്ങിയവഗെ പുനരധിവസിക്കുന്നതിനായി പുത്തരിക്കണ്ടത്ത് നഗരസഭയുടെ നേതൃത്വത്തില്‍ തയാറാക്കിയ താല്‍ക്കാലിക പന്തലില്‍ കഴിയുന്ന കുട്ടന്‍

വഴിയരികില്‍ കുടുങ്ങിയവഗെ പുനരധിവസിക്കുന്നതിനായി പുത്തരിക്കണ്ടത്ത് നഗരസഭയുടെ നേതൃത്വത്തില്‍ തയാറാക്കിയ താല്‍ക്കാലിക പന്തലില്‍ കഴിയുന്ന കുട്ടന്‍

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഇത് എം.യു കുട്ടന്‍ തൃശൂര്‍ അഞ്ചേരി സ്വദേശി. ഇപ്പോള്‍ കൊറോണയുടെ പശ്ചാതലത്തില്‍ വഴിയരികില്‍ കിടക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി പോലീസും നഗരസഭയും  ഏര്‍പ്പെടുത്തിയ പുത്തരിക്കണ്ടത്തെ താല്‍ക്കാലിക ഷെഡില്‍. തിരുവനന്തപുരത്ത് കുട്ടന്‍ കുടുങ്ങിയതിന് കാരണം കൊറോണ മാത്രമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചേരി കാര്‍ഷിക വായ്‌പേ തര സംഘത്തില്‍ നിന്നും വീട് നന്നാക്കാനും മകളുടെ കല്യാണത്തിനുമായി 4 ലക്ഷം രൂപ വായ്പ എടുത്തു. കുറെ അടച്ചു. അവസാനം മുടങ്ങി. ബാങ്ക് അധികൃതരോട് ചോദിച്ചപ്പോള്‍ 6 ലക്ഷം കൂടി അടയക്കണമെന്നായിരുന്നു മറുപടി. ഇപ്പോള്‍ പലിശയടക്കം 10 ലക്ഷം വരെയായി. വീട് പോകുന്ന അവസ്ഥ.

മുഖ്യമന്ത്രിയെക്കണ്ട് പരാതി അറിയിക്കാനായി തിരുവനന്തപുരത്തേക്ക് വണ്ടികയറി.പലതവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമം നടത്തി. ആദ്യതവണ വന്നപ്പോള്‍ തിരുവനന്തപുരം ബസ് സ്റ്റാന്റില്‍ അന്തിയുറങ്ങി, രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന 800 രൂപയും മൊബൈല്‍ ഫോണും ആരോ മോഷ്ടിച്ചു. ഏതോ കസ്റ്റംസ് ഉദ്യോഗസ്ഥന്‍  1000 രൂപ നല്‍കി. പിന്നീട് വഴിയില്‍ കാണുന്നവരോട് യാചിച്ചാണ് ദിവസം മുന്നോട്ട് നീക്കിയത്.

ഇപ്പോള്‍ ഏഴ് മാസമായി തിരുവനന്തപുരത്ത്. ഇതിനിടയില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, മന്ത്രി സി രവീന്ദ്രനാഥ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവരെ കണ്ടു, എല്ലാരും മുഖ്യമന്ത്രിയെക്കണ്ട് പരാതി അറിയിക്കാന്‍ പറഞ്ഞ് കയ്യൊഴിഞ്ഞു.ഒരിക്കല്‍ മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ലഭിച്ചു. പരാതി വായിച്ച മുഖ്യമന്ത്രി പുറത്ത് കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. മണിക്കൂറുകള്‍ കാത്തിട്ടും മറുപടിയൊന്നും ലഭിച്ചില്ല, അവസാനം ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസില്‍ നിന്നും താലൂക്ക് ഓഫീസില്‍ നിന്നും അറിയിക്കും എന്ന് പറഞ്ഞ് മടക്കി അയച്ചു. ഇതുവരേയും ഒരു മറുപടിയും ലഭിച്ചിട്ടില്ല, തൃശൂര്‍ കളക്ടര്‍ക്ക് വരെ പരാതി നല്‍കി എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല, ഇപ്പോള്‍ കൊറോണയില്‍ കുടുങ്ങി. തിരികെ വീട്ടിലേക്ക് പോകാന്‍ മറ്റ് വഴി കളൊന്നുമില്ല, ലോക് ഡൗണ്‍ കഴിയുന്നത് വരെ ഇവിടെ എങ്ങനേയും പിടിച്ച് നില്‍ക്കണം.വീട്ടില്‍ ബന്ധപ്പെടാന്‍ കയ്യില്‍ ഫോണില്ല: കാശുമില്ല.

 വി വി അനൂപ്

Tags: കേരള സര്‍ക്കാര്‍covidCoronacoronavirusKuttanPutharikkandam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കോവിഡ് ബാധിച്ച യുവതിക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

India

കെജ്രിവാൾ ചെയ്തതെല്ലാം വിഡ്ഡിത്തം, കൊറോണ കാലത്തും ഉറുദു ,സാഹിത്യ അക്കാദമിയിൽ ഉപദേഷ്ടാക്കൾ : ട്രഷറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു

Kerala

അടിയന്തര സാഹചര്യത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി, സിഎജി റിപ്പോര്‍ട്ട് അന്തിമമല്ല

India

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കൊവിഡ് മരണം നടന്നത് കേരളത്തിൽ : സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 5597 കൊവിഡ് കേസുകള്‍

Entertainment

നടന്‍മാര്‍ക്ക് കെട്ടിപ്പിടിത്തം, അല്ലാത്തവരെ ‘കോവിഡ്’ എന്ന് പറഞ്ഞ് ഒഴിവാക്കും;നടിക്കെതിരെ വ്യാപക വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

സിന്ദൂറിലൂടെ ഭാരതം നേടിയത്

ബ്രഹ്മോസ് കരുത്തറിഞ്ഞ പാകിസ്ഥാന്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ മോദി എത്തിയത് അപ്രതീക്ഷിതമായി

നുണ പറച്ചിൽ അവസാനിപ്പിച്ച് പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട 11 സൈനികരുടെ പേരുകൾ പുറത്ത് വിട്ട് പാക് സൈന്യം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

ഷോപ്പിയാനിൽ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന; രണ്ട് ഭീകരരെ കെണിയലകപ്പെടുത്തി, ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies