Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി കലാപം വളരെ വേഗത്തില്‍ അടിച്ചമര്‍ത്തി; കലാപ ഭൂമിയെ ശാന്തമാക്കിയത് 36 മണിക്കൂറിനുള്ളില്‍; മുന്നൂറിലേറെ അക്രമികള്‍ യുപിയില്‍ നിന്നെന്ന് അമിത് ഷാ

കരുതിയാണ്. ദല്‍ഹി ശാന്തമായെന്ന് ഉറപ്പാക്കിയ ശേഷമാണ് സഭയില്‍ സംസാരിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Mar 12, 2020, 08:36 am IST
in India

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് പിന്നില്‍ ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ മുന്നൂറിലേറെപ്പേരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദല്‍ഹി കലാപം വളരെ വേഗത്തില്‍ അടിച്ചമര്‍ത്താന്‍ സാധിച്ചു. 36 മണിക്കൂറിനുള്ളില്‍ ദല്‍ഹി ശാന്തമായി. ദല്‍ഹി പോലീസിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയം നല്‍കിയിരുന്നതായും ഫെബ്രുവരി 25ന് ശേഷം കലാപമുണ്ടായിട്ടില്ലെന്നും ഷാ ലോക്‌സഭയെ അറിയിച്ചു. സഭയിലെ പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോളിക്ക് ശേഷം ചര്‍ച്ച നടത്താമെന്ന് പറഞ്ഞത് ദല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ പൂര്‍ണമായും അവസാനിക്കട്ടെയെന്ന് കരുതിയാണ്. ദല്‍ഹി ശാന്തമായെന്ന് ഉറപ്പാക്കിയ ശേഷമാണ് സഭയില്‍ സംസാരിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഹനങ്ങള്‍ക്ക് കയറാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള ചെറിയ ഇടവഴികള്‍ നിരവധിയുള്ള പ്രദേശങ്ങള്‍ പോലീസിന്റെ ജോലി കഠിനമാക്കി. എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയാക്കാന്‍ പോലീസിന് സാധിച്ചു.  

24ന് രാത്രി യുപി അതിര്‍ത്തി ദല്‍ഹി പോലീസ് അടച്ചു. എന്നാല്‍, അതിന് മുമ്പ് തന്നെ അക്രമികളില്‍ വലിയൊരു വിഭാഗം സംസ്ഥാനത്തെത്തി. കലാപത്തെ രാഷ്‌ട്രീയവത്കരിക്കാന്‍ വലിയ തോതില്‍ ശ്രമം നടന്നു. കലാപം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതില്‍ ദല്‍ഹി പോലീസ് വിജയിച്ചു.  

കലാപമുണ്ടായ ആദ്യ ദിവസം  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം സ്വന്തം മണ്ഡലത്തിലായതിനാലാണ് ദല്‍ഹിയില്‍ ഉണ്ടാവാതിരുന്നത്. രണ്ടാം ദിവസം ട്രംപ് ദല്‍ഹിയിലെത്തിയെങ്കിലും എല്ലാ പരിപാടികളും മാറ്റിവച്ച് ദല്‍ഹി പോലീസിനൊപ്പമായിരുന്നു താനെന്നും ഷാ വ്യക്തമാക്കി.  

ഫെബ്രുവരി 27 മുതല്‍ ഇന്നുവരെ 700 കേസുകളാണ് എടുത്തിട്ടുള്ളത്. നാല്‍പ്പത് സംഘങ്ങളാണ് അന്വേഷണത്തിന് രൂപീകരിച്ചത്. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 1,100 പേരെ തിരിച്ചറിഞ്ഞു. കലാപത്തിന് ധനസഹായം നല്‍കിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു.  

പാര്‍ലമെന്റിന്റെ വാതിലുകള്‍ അടച്ചിട്ടല്ല പൗരത്വ നിയമ ഭേദഗതി  പാസാക്കിയത്. സുതാര്യമായാണ് ഇരുസഭകളിലും നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് ഷാ ഓര്‍മ്മിപ്പിച്ചു. ആരുടെയും പൗരത്വം എടുത്തുകളയാന്‍ പൗരത്വ നിയമഭേദഗതിക്ക് അധികാരമില്ലാതിരുന്നിട്ടും നിരവധി വ്യാജ പ്രചാരണങ്ങളാണ് നടത്തിയത്.  

വീടുകളില്‍ നിന്ന് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയയാണെന്ന് ഷാ ഓര്‍മ്മിപ്പിച്ചു. നിരവധി പ്രകോപനപരമായ പ്രസംഗങ്ങളാണ് നേതാക്കള്‍ നടത്തിയത്. 22ന് ആരംഭിച്ച് 24ന് അപ്രത്യക്ഷമായ ചില സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവരെയെല്ലാം അന്വേഷിച്ച് കണ്ടെത്തും.  

52 പേര്‍ കൊല്ലപ്പെട്ടു. മതം തിരിച്ച് കണക്ക് പറയാനില്ല. 52 ഇന്ത്യക്കാരാണ് ദൗര്‍ഭാഗ്യകരമായ ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തു. പള്ളി മാത്രമല്ല, ക്ഷേത്രവും തകര്‍ക്കപ്പെട്ടു. ഐബി ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ നാനൂറിലേറെ കുത്തുകളേറ്റു. രാജ്യത്തുണ്ടായ കലാപങ്ങളില്‍ 76 ശതമാനവും കോണ്‍ഗ്രസ് ഭരിക്കുന്ന കാലയളവിലാണെന്നും അമിത് ഷാ സഭയെ ഓര്‍മ്മിപ്പിച്ചു.

Tags: delhiamit-shahriotദല്‍ഹി കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

India

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.