Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂഴിക്കല്‍ വീട്ടിലെ പത്മശ്രീ

പാരമ്പര്യമായി സ്ത്രീകള്‍ അവതരിപ്പിച്ചിരുന്ന ഈ കലാരൂപം പങ്കജാക്ഷിയമ്മയ്‌ക്ക് (84) അമ്മയില്‍ നിന്നാണ് പകര്‍ന്ന് കിട്ടിയത്.വേലന്‍ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ പാരമ്പര്യ കലാരൂപം പകര്‍ന്ന് കിട്ടുമ്പോള്‍ പങ്കജാക്ഷിയമ്മയ്‌ക്ക് പ്രായം 11.

കൃഷ്ണപ്രിയ ജി. by കൃഷ്ണപ്രിയ ജി.
Mar 8, 2020, 09:14 am IST
in Kerala

ഈ വര്‍ഷത്തെ ലോകവനിതാദിനം ആചരിക്കുമ്പോള്‍ മോനിപ്പള്ളിയിലെ മൂഴിക്കല്‍ വീട്ടിലെ പങ്കജാക്ഷിയമ്മയുടെ പേരിനൊപ്പം പത്മശ്രീയും കൂട്ടിചേര്‍ക്കപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നോക്കുവിദ്യ പാവകളി എന്ന പരമ്പരാഗത കലാരൂപത്തിലൂടെയാണ്  ഇവര്‍ പത്മശ്രീ ബഹുമതിക്ക് അര്‍ഹയായത്. കഴിഞ്ഞ റിപ്പബ്ലിക്ക് ദിന തലേന്ന് പുരസ്‌കാരം പ്രഖ്യാപിച്ചത് മുതല്‍ മൂഴിക്കല്‍ വീട് തിരക്കിലാണ്. അനുമോദനങ്ങളുമായി നാടിന്റെ നാനാഭാഗത്ത് നിന്നാണ് ആളുകള്‍ എത്തിയത്. കൂടാതെ അനേകം സംഘടനകള്‍ ക്ഷണിച്ച് ആദരിക്കുകയും ചെയ്തു. പത്മ പുരസ്‌കാരം സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ നില്‍ക്കുന്നവരില്‍ നിന്ന് പാരമ്പര്യകലയ്‌ക്കും,സമൂഹത്തിലെ താഴെക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരിലേക്കും പ്രത്യേകിച്ച് സ്ത്രീകളിലേക്കും എത്തിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പങ്കജാക്ഷിയമ്മയ്‌ക്ക് ലഭിച്ച ബഹുമതി.  

പാരമ്പര്യമായി സ്ത്രീകള്‍ അവതരിപ്പിച്ചിരുന്ന ഈ കലാരൂപം പങ്കജാക്ഷിയമ്മയ്‌ക്ക് (84) അമ്മയില്‍ നിന്നാണ് പകര്‍ന്ന് കിട്ടിയത്.വേലന്‍ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ പാരമ്പര്യ കലാരൂപം പകര്‍ന്ന് കിട്ടുമ്പോള്‍ പങ്കജാക്ഷിയമ്മയ്‌ക്ക് പ്രായം 11. അയല്‍ വീടുകളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് തുടങ്ങിയത്്. പിന്നീടുള്ള പങ്കജാക്ഷിയമ്മയുടെ ജീവിതം പാവകള്‍ക്കൊപ്പമായിരുന്നു.  

ചിങ്ങമാസത്തില്‍ ഓരോ വീടും കയറിയിറങ്ങിയായിരുന്നു പാവകളി നടത്തിയിരുന്നത്. അന്യം നിന്നുപോകുമായിരുന്ന ഈ കലാരൂപത്തിന്റെ കാവാലാളായ പങ്കജാക്ഷിയമ്മയുടെ ജീവിതത്തിലേക്ക് പങ്കാളിയായി ശിവരാമപ്പണിക്കര്‍ കടന്ന് വന്നത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. അദ്ദേഹം ഈ കലാരൂപത്തില്‍ ചില വ്യത്യസ്തകള്‍ കൂട്ടിച്ചേര്‍ത്തു.രാമായണം, മഹാഭാരതം എന്നിവ കൂടാതെ അദ്ദേഹം പുതിയ കഥകളും എഴുതി ചേര്‍ത്തു. ഒരോ ഓണക്കാലത്തും പുതിയ പാവകളും കഥകളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ പങ്കജാക്ഷിയമ്മയും ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു.  

കേരളത്തിലെ വേദികള്‍ക്ക് പുറമേ ദല്‍ഹി, ബെംഗളൂരു, പാരീസ് എന്നിവടങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള പങ്കജാക്ഷിയമ്മയുടെ പാവകളിക്ക് വേദികള്‍ ഒരുങ്ങി. തന്നോട് കൂടി ഈ കലാരൂപം ഇല്ലാതാവുമോ എന്ന സങ്കടമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പരിഹാരമായി കൊച്ചുമകള്‍ രഞ്ജിനി നോക്കുവിദ്യാപാവകളിയില്‍ സജീവമായി.പുതിയ പാവകളും കഥകളുമായി രഞ്ജനി ഈ കലാരൂപത്തിനൊപ്പമുള്ള യാത്രയിലാണ്.

Tags: puppetrynokku vidya paavakaliവനിത ദിനംpadmasree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.എസ് അച്യൂതാനന്ദനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷണ്‍,വെള്ളാപ്പള്ളിക്കും മമ്മൂട്ടിക്കും പത്മഭൂഷണ്‍

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് സംഘടിപ്പിച്ച 'റോഡ് ടു ബ്രിസ്‌ബേന്‍ ഓസ്‌ട്രേലിയ 2023' പരിപാടിയില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിച്ചപ്പോള്‍
Sports

പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.

India

പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

Kerala

കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇപി നാരായണന്‍, നെല്‍കര്‍ഷകന്‍ സത്യനാരായണ ബലേരി എന്നിവര്‍ക്ക് പത്മശ്രീ

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.