Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇസ്ലാമിക ഭീകരരുടെ ആയുധ പരിശീലനത്തിന് ഇരയായി മൃഗങ്ങള്‍; കഴിഞ്ഞ ആഗസ്റ്റില്‍ പാലക്കാട്ട് വെടിയേറ്റ് ചത്തത് എട്ട് പട്ടികള്‍

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Jan 17, 2020, 10:22 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ഇസ്ലാമിക ഭീകരര്‍ക്ക് ആയുധപരിശീലനത്തിന് കേരളത്തില്‍ സഹായം കിട്ടുന്നതിന്റെ തെളിവുകള്‍ പുറത്ത്. കേരളത്തില്‍ തുടര്‍ച്ചയായി ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. കണ്ണൂരില്‍ നിന്ന് എന്‍ഐഎ അറസ്റ്റു ചെയ്തവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആയുധ പരിശീലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഭീകരവാദ റിക്രൂട്ട്‌മെന്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ആയുധ പരിശീലനത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നതും. ജനവാസം കുറഞ്ഞ പ്രദേശങ്ങളും, വനത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളുമാണ് ആയുധ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് വേണ്ട പണവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും തയാറാക്കി നല്‍കുന്ന ചുമതലയാണ് കേരളത്തിലെ ഒരു വിഭാഗം വഹിക്കുന്നത്. 

പ്രത്യേക മതവിഭാഗം തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് ഭീകര സംഘങ്ങള്‍ക്കുള്ള താമസ സൗകര്യം ഉള്‍പ്പടെ തയാറാക്കുന്നത്. ഇവിടേക്ക് പോലീസ് എത്താറില്ല എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. കഴിഞ്ഞ ആഗസ്റ്റില്‍ പാലക്കാട്ട് എട്ട് തെരുവ് നായ്‌ക്കള്‍ വെടിയേറ്റ് ചത്തിരുന്നു. പല തോക്കുകളില്‍ നിന്നുള്ള വെടിയേറ്റാണ് പട്ടികള്‍ ചത്തത്. വ്യത്യസ്ത തോക്കുകളാണ് ഉപയോഗിച്ചതും വെടിയേറ്റ ഭാഗത്ത് ചെറിയ മുറിവും, മറുഭാഗം വെടിയുണ്ടയ്‌ക്കൊപ്പം തെറിച്ചുപോയ നിലയിലുമായിരുന്നു. വെടിയേറ്റതില്‍ രണ്ട് നായ്‌ക്കളെ മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. മണ്ണുത്തി വെറ്ററിനറി കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ഷൊര്‍ണൂര്‍ പോലീസിന് കൈമാറുകയും ചെയ്തു. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്ത് വിടരുതെന്ന് ഷൊര്‍ണൂര്‍ പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. 

  പോലീസ് അന്വേഷണത്തില്‍ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഒരു വിവരവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് പല ഘട്ടങ്ങളിലായി ആയുധ പരിശീലനങ്ങള്‍ നടത്തിയിട്ടും ഇവയില്‍ ഒന്നുപോലും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മുമ്പ് കശ്മീരില്‍ സംഭവിച്ചതിന് സമാനമായ നിലയില്‍ കേരളം നീങ്ങുന്നത് ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് : സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

India

അറ്റാദായം 32 ശതമാനം വര്‍ധിച്ച് 2956 കോടി രൂപയില്‍ എത്തി; ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ കുതിപ്പില്‍

Kerala

അടവി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ തൊഴിലാളി സമരം അവസാനിച്ചു: വനം മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരും

India

വരുന്ന അഭയാർത്ഥികൾക്ക് എല്ലാം അഭയം നൽകാൻ ധർമ്മശാല അല്ല ഇന്ത്യ ; ശ്രീലങ്കൻ പൗരന്റെ അഭയാർത്ഥി അപേക്ഷ നിരസിച്ച് സുപ്രീം കോടതി

Mullaperiyar Dam. File photo: Manorama
Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് : മരം മുറിയും ഗ്രൗട്ടിങ്ങുമടക്കമുള്ള പ്രവൃത്തികള്‍ നടത്താമെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എല്‍ ഓഹരിയില്‍ തിങ്കളാഴ്ച ഏഴ് ശതമാനം കുതിപ്പ്; കാരണം 115 കോടിയുടെ റെയില്‍വേ ഓര്‍ഡര്‍

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയെന്ന പേരിൽ പ്രചാരണം : മലപ്പുറം സ്വദേശി നസീബ് വാഴക്കാടിനെതിരെ കേസെടുത്ത് പൊലീസ്

സിഖ് ഗുരുക്കന്മാരെ അപമാനിച്ചു : യൂട്യൂബർ ധ്രുവ് റാത്തിയ്‌ക്കെതിരെ പരാതിയുമായി സിഖ് വിഭാഗം

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 54 കാരന് 20 വർഷം കഠിന തടവ്

കൊത്തളം ഗസ്റ്റ്ഹൗസ് അതിഥികള്‍ക്കായി അണിയിച്ചൊരുക്കി; പെണ്‍വാണിഭക്കാര്‍ കയ്യേറി

പാകിസ്ഥാൻ ഭീകരതയെ വിദേശത്ത് തുറന്ന് കാട്ടാൻ ടിഎം സി എം പിമാരെ അയക്കില്ല : രാജ്യവിരുദ്ധ നീക്കവുമായി മമത ബാനർജി

മണിരത്‌നം – കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ട്രയ്ലർ റിലീസായി : ചിത്രം ജൂൺ 5ന് തിയേറ്ററുകളിലേക്ക്

വേടനാണ് കേരളത്തിന്റെ പടനായകൻ ; വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടി ; എം വി ഗോവിന്ദൻ

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇൻ്റർനെറ്റ് എത്തിക്കും, ഡിജിറ്റൽ കണക്റ്റിവിറ്റിയും മുഖ്യം : തൊഴിലവസരങ്ങൾ ഉറപ്പാക്കി പുതിയ ടെലികോം നയം ഉടനിറങ്ങും

പാകിസ്ഥാനെ കുറിച്ച് പറയാൻ രാഷ്‌ട്രീയ നേതാക്കളെ മാത്രമല്ല മതനേതാക്കളെയും വിദേശത്തേയ്‌ക്ക് അയക്കണം : മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies