Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ ഭേദഗതിക്കെതിരായ സമരം കേരളം നല്‍കിയ മുന്‍ റിപ്പോര്‍ട്ടുകള്‍ മറന്ന്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 22, 2019, 07:38 am IST
in Kerala

 

തിരുവനന്തപുരം:  കേരളത്തിലേക്ക് ബംഗ്ലാദേശികളുള്‍പ്പെടെ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അനധികൃമായി കുടിയേറുന്നുവെന്ന് 2012ല്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നു മറന്നാണ് ഇടതു മുന്നണി പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നയിക്കുന്നത്. 

ബംഗ്ലാദേശികള്‍ ബംഗാള്‍ വഴി നുഴഞ്ഞ് കയറി  എത്തുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന് 2012ലെ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. ഇവിടെ എത്തുന്നവരില്‍ മതിയായ രേഖകള്‍പോലും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. നിരവധി ക്രിമിനല്‍കേസുകളില്‍ ഇവര്‍ പിടിയാലയപ്പോഴാണ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പോലും ബംഗ്ലാദേശിന്നുള്ളവര്‍ കടന്ന് കയറിയ വിവരം അറിയുന്നത്. 

ബംഗാളികള്‍ എന്ന പേരില്‍ കഴിയുന്നതതില്‍ അധകവും ബംഗ്ലാദേശികളും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും റോഹങ്ക്യകളുമാണെന്നാണ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. ഹവാല, കള്ളപ്പണം ഇടപാടുകളില്‍ ഇവരുടെ സാന്നിധ്യം ഉണ്ട്. മാത്രമല്ല ആസാമില്‍ നിന്നുള്ളവരില്‍ മാവോയിസ്റ്റുകളും ഉണ്ട്. കൃത്യമായി തിരിച്ചറിയല്‍ രേഖകളില്ലാത്ത 25,000ത്തിലധികം പേര്‍ എറണാകുളം പെരുമ്പാവൂരില്‍ മാത്രം ഉണ്ടെന്നാണ് കണക്ക് കൂട്ടല്‍. തീവ്രവാദികളടക്കം സംസ്ഥാനത്ത് ഉണ്ടെന്നും സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി. നിരവധി കേസുകളില്‍ ബംഗ്ലാദേശികള്‍ പ്രതികളാകുന്നുവെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. പിന്നാലെയാണ് സംസ്ഥാനസര്‍ക്കാര്‍ ഈ വിവരം  കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. മാത്രമല്ല അന്ന് കേന്ദ്ര ഇന്റലിജന്‍സും ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം മറച്ച് വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ പൗരത്വം ബില്ലിനെ എതിര്‍ക്കുന്നത്.

 കേരളത്തില്‍ ഭീകര സംഘടനയായ ജമാത്ത് ഉള്‍ മുജാഹിദീന് ബംഗ്ലാദേശ് (ജെഎംബി) ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ടെന്ന് ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)  റിപ്പോര്‍ട്ട് ചെയ്തത് ഏതാനും മാസം മുമ്പാണ്. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട്, ജാരര്‍ഖണ്ഡ്, ബിഹാര്‍, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലും ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികളെന്ന പേരില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇവര്‍ കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശമായ കൃഷ്ണഗിരിയില്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ചതായും എന്‍ഐഎ അന്വേഷത്തില്‍ കണ്ടെത്തി. സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ പേര് വിവരങ്ങളുടെ പട്ടിക സംസ്ഥാനങ്ങളള്‍ക്കു കൈമാറി. ഇവരുടെ സാന്നിധ്യമുള്ള പ്രേദശങ്ങളും കേരളത്തിന് നല്‍കിയിട്ടുണ്ട്. എന്നിട്ടും നുഴഞ്ഞുകയറ്റക്കാരെയും തീവ്രവാദികളെയും രാജ്യത്തിന് പുറത്ത് കടത്താനുള്ള പൗരത്വ നിയമത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

India

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

Kerala

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

India

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

പുതിയ വാര്‍ത്തകള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.