Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വപ്നം മായ തന്നെ

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Sep 11, 2019, 03:00 am IST
in Samskriti

സൂത്രം  സൂചകശ്ച ഹി ശ്രുതേരാചക്ഷതേ ച തദ്വിദ:

സ്വപ്‌നം ഭാവിയിലുണ്ടാകുവാന്‍ പോകുന്ന സംഭവങ്ങളെ സൂചിപ്പിക്കുന്നതുമാണ്. എന്തെന്നാല്‍ ശ്രുതി അങ്ങനെ പറയുന്നു.

സ്വപ്‌ന ശാസ്ത്രം അറിയുന്നവരും അതു തന്നെ പറയുന്നു.

സ്വപ്‌നം മായമാത്രമാണെങ്കിലും അത് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന അനുഭവങ്ങളുടെ സൂചനയാണെന്ന് ശ്രുതിയില്‍ പറയുന്നതായി പൂര്‍വപക്ഷം വാദിക്കുന്നു..

ഛാന്ദോഗ്യത്തില്‍ ‘യദാ കര്‍മ്മസ്യ കാമ്യേഷു സ്ത്രിയം സ്വപ്‌നേഷു പശ്യതിസമൃദ്ധിം തത്ര ജാനിയാത്തസ്മിന്‍ സ്വപ്‌ന ദര്‍ശനേ ‘കാമ്യകര്‍മ്മങ്ങള്‍ ചെയ്യുന്ന കാലത്ത് സ്വപ്‌നത്തില്‍ സ്ത്രീയെ കണ്ടാല്‍ ആ സ്വപ്‌നം സമൃദ്ധമാണെന്ന് പറയാം.

 അതുപോലെ കറുത്ത പല്ലുകളോടുകൂടിയ കറുത്തയാളെ സ്വപ്‌നത്തില്‍ കണ്ടാല്‍ മരണം അടുത്തതിന്റെ സൂചനയാണ്. ആനപ്പുറത്ത് സഞ്ചരിക്കുന്നതായി കാണുന്നത് നല്ലതും കഴുതപ്പുറത്തിരിക്കുന്നതായി കണ്ടാല്‍ ചീത്തയുമാണെന്ന് സ്വപ്‌ന ശാസ്ത്രത്തില്‍ വിദഗ്ധരായവര്‍ പറയുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇവയെല്ലാം വാസ്തവമായേക്കാം. എന്നാല്‍ ഇവയില്‍ പറഞ്ഞ സ്ത്രീ ദര്‍ശനമുള്‍പ്പടെയുള്ളവ ഉണരുമ്പോള്‍ ഇല്ലാതാകുന്നതാണ് ,അതിനാല്‍ സ്വപ്‌നം മായ തന്നെയെന്ന് അറിയണം. ശ്രുതിയില്‍ സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞത് ഗൗണമായ അര്‍ത്ഥത്തില്‍ എടുത്താല്‍ മതി.

സ്വപ്‌നവുമായി ബന്ധപെട്ട് സൃജതേ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് ഗൗണമായാണ്.

ഇന്ദ്രിയങ്ങള്‍ ഉറങ്ങുമ്പോള്‍ ജീവന്‍ മനസ്സില്‍ സ്വയം ഉണ്ടാക്കി അനുഭവിക്കുന്ന കാര്യങ്ങളാണ് സ്വപ്‌നത്തില്‍ കാണുന്നത്. മനസ്സ് തന്നെ മായയായതിനാല്‍ അതില്‍ കാണുന്നതൊന്നും സത്യമായില്ല. മനസ്സില്‍ നിന്ന് വേറെയല്ല അവിദ്യ, മായ എന്നറിയണം.അതുകൊണ്ടാണ് മനസ്സ് സ്വപ്‌നത്തിലുണ്ടാക്കുന്ന തേരും കതിരകളുവൊക്കെ വാസ്തവമല്ലെന്ന് ശ്രുതി പറയുന്നത്. സ്വപ്‌നം മായ തന്നെയാണ്.

സൂത്രം  പരാഭിധ്യാനാത്തു തിരോഹിതം തതോഹ്യസ്യ ബന്ധവിപര്യയൗ

മറയ്‌ക്കപ്പെട്ടിരിക്കുന്ന ഈശ്വരത്വം പരമാത്മാ ധ്യാനത്താല്‍ വ്യക്തമാകും. പരമാത്മാവില്‍ നിന്നാണ് ജീവന്റെ ബന്ധവും മോക്ഷവും.

ഈശ്വരനോട് തുല്യ ഗുണങ്ങളും മഹിമകളുമുണ്ടായിട്ടും ജീവന്‍ അജ്ഞാനത്താല്‍ മറഞ്ഞിരിക്കുകയാണ്. നിരന്തരമായ ധ്യാനം കൊണ്ട് അതിനെ പ്രകാശിപ്പിക്കാം. പരമാത്മാ അനുഗ്രഹത്താല്‍ ജീവന് മോക്ഷം നേടാനാകണം.

ജീവന്‍ പരമാത്മാവിന്റെ അംശമാണ്.

തീയും തീപ്പൊരിയും പോലെ ജീവനും ഈശ്വരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈശ്വരന്റെ എല്ലാ ശക്തിയും ഗുണങ്ങളുംജീവനുമുണ്ട്. എന്നാല്‍ അതെല്ലാം അവിദ്യയില്‍ മറഞ്ഞിരിക്കുകയാണ്. അതിനാല്‍ ജീവനും ഈശ്വരനും വേറെയാണ് എന്ന് നാം കുരുതുന്നു.

 ഏകാഗ്രമായ ധ്യാനത്താല്‍ അവിദ്യ നശിക്കുകയും ജീവന് സ്വസ്വരൂപം വെളിപ്പെടുകയും ചെയ്യും. ശ്വേതാശ്വതരോപനിഷത്തില്‍ ‘ജ്ഞാത്വാദേവം…….. കേവല ആപ്ത കാമ: ‘ ഇത് വ്യക്തമാക്കുന്നുണ്ട്. പരമാത്മാവിനെ അറിയുമ്പോള്‍ അവിദ്യാ കാമ ,കര്‍മ്മ ക്ലേശങ്ങള്‍ നശിക്കും. അവിദ്യ ഇല്ലാതായാല്‍ ജനന മരണ രൂപമായ സംസാരത്തില്‍ നിന്നും മോചനമുണ്ടാകും. ആത്മജ്ഞാനത്താല്‍ ആത്മാവിനെ മറയ്‌ക്കുന്ന അവിദ്യ നശിച്ച് തന്റെ യഥാര്‍ത്ഥ രൂപം അറിയാന്‍ കഴിയും. അത് തന്നെയാണ് മോക്ഷം.

താന്‍ ആരാണെന്ന് അറിയാതിരിക്കുന്നിടത്തോളം കാലം ബന്ധനത്തിലാകും. അവനവനെ അറിഞ്ഞാലോ ബന്ധനമുക്താനാവും  മോക്ഷം നേടും. ഇവിടെ ധ്യാനത്തെ ജ്ഞാനത്തിനുള്ള ഉപായമായാണ് പറഞ്ഞത്.

                                                                                                                                          9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.