Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ചന്തപ്പിരിവിന്റെ പേരില്‍ കര്‍ഷകരെ കൊള്ളയടിക്കുന്നു

എസ്. ശരത് by എസ്. ശരത്
Jun 12, 2019, 12:24 pm IST
in Local News

പോത്തന്‍കോട്: പോത്തന്‍കോടുള്ള  പ്രധാന വ്യാപാര വിപണന കേന്ദ്രമായ പോത്തന്‍കോട് ചന്തയില്‍  കര്‍ഷകരെ കൊള്ളയടിച്ച് ചന്തപ്പിരിവ്. വീട്ടുവളപ്പില്‍ കൃഷി ചെയ്ത് വിളവെടുത്ത കാര്‍ഷികോല്‍പ്പന്നങ്ങളും കോഴികള്‍, കന്നുകാലികള്‍ തുടങ്ങിയവ വിറ്റഴിക്കുന്നതിനും സാധാരണക്കാര്‍ ചന്തയിലെ പ്രവേശനകവാടത്തില്‍ എത്തിയാല്‍ അമിതമായി പിരിവ് പണം ചോദിച്ച് കൊള്ളയടിക്കല്‍ പതിവാണ്. പണം കൊടുക്കാന്‍ മടിക്കുന്നവരെ പിരിവുകാര്‍ ഭീഷണിപ്പെടുത്തി അസഭ്യം പറയുന്നതായും പരാതിയുണ്ട്. കൈച്ചുമടിന് അമിതമായ പിരിവ് പണം കൊടുത്തിെല്ലങ്കില്‍ ചന്തയില്‍ പ്രവേശനം ഇല്ലെന്നു പറഞ്ഞ് ഗേറ്റിന് പുറത്തിറക്കുമെന്നും കച്ചവടക്കാര്‍ പറയുന്നു.

വിവിധ പ്രദേശങ്ങളില്‍ നിന്നും ദിനംപ്രതി നൂറുക്കണക്കിന് ആളുകളാണ് കച്ചവടങ്ങള്‍ക്കും മറ്റും പോത്തന്‍കോട് ചന്തയെ ആശ്രയിക്കുന്നത്. പ്രധാനമായും ബുധന്‍, ശനി ദിവസങ്ങളിലാണ് കച്ചവടക്കാര്‍ ധാരാളം എത്തുന്നത്. ചന്തയിലെത്തുന്ന ചെറുകിട കച്ചവടക്കാരെ ചൂഷണം ചെയ്താണ് കരാറുകാരന്‍ പണം പിരിക്കുന്നത്.  ഒരു വര്‍ഷത്തെ കരാറാണ് ചന്തയിലെത്തുന്ന കച്ചവടക്കാരില്‍ നിന്നും പണം പിരിക്കാനായി പഞ്ചായത്ത് അധികൃതര്‍ കരാറുകാരന് നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് അധികാരികള്‍ അംഗീകരിച്ച ചന്ത പിരിവ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പതിനഞ്ച് ലക്ഷം രൂപയാണ് കരാര്‍ തുക. 

പഞ്ചായത്ത് അംഗീകരിച്ച് പ്രസിദ്ധീകരിച്ച ചന്ത പിരിവ് വിവരത്തില്‍ കൈച്ചുമട് ഫീസില്ല. തലച്ചുമട് – 1 , സൈക്കിള്‍ ചുമട്- 3 , വണ്ടിച്ചുമട് – 15 , മോട്ടോര്‍ വാഹനച്ചുമട് – 40 എന്നിങ്ങനെയാണ്. മൃഗങ്ങളുടെ ഇനത്തില്‍ ആട്, ചെമ്മരിയാട് – 2, കഴുത, പന്നി – 3 , പശു, കാള, പോത്ത്, എരുമ – 5, കോഴി വളര്‍ച്ചയെത്തിയതിന് – 1 എന്നിങ്ങനെയും. വില്‍പ്പനയ്‌ക്ക് എത്തുന്ന വസ്തുക്കളുടെ ഭാരം നോക്കിയും വില നിശ്ചയിക്കാറുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

പരാതികള്‍ പലതായിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഇല്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. പഞ്ചായത്ത് ഭരണത്തിന്റെ മറവിലാണ് കരാറുകാരന്‍ അധികപണം പിരിക്കുന്നതെന്നു ആരോപണമുണ്ട്. കച്ചവടക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പിരിവിന വിവരം പ്രവേശന കവാടത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. കൊള്ളപ്പിരിവ് നിര്‍ത്തലാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ കരാറുകാരന് നോട്ടീസുകള്‍ നല്‍കിയിട്ടും ആവര്‍ത്തിക്കുകയാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപ്പേര്‍ പരാതികളുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചു. മുമ്പ് പ്രദര്‍ശിപ്പിച്ച ചന്തയിലെ പിരിവിന വിവര പട്ടിക കരാറുകാരന്റെ നേതൃത്വത്തില്‍ നശിപ്പിച്ചതായി പറയുന്നു. ഇതിനെതിരെ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പലതവണ താക്കീത് നല്‍കിയതായും ഭരണാധികാരികള്‍ പറയുന്നു.  കൊള്ളപ്പിരിവ് തുടരുന്ന സാഹചര്യത്തില്‍  കരാര്‍ നിര്‍ത്തലാക്കണമെന്നു ആവശ്യമുയരുന്നുണ്ട്. സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അധികൃതരുടെ മൗനമാണ് ചന്തയിലെ കരാറുകാരന്റെ കൊള്ളപ്പിരിവിന് അവസരമൊരുക്കുന്നെതെന്നും ആക്ഷേപമുണ്ട്.

ചന്തയില്‍ കൊള്ള പിരിവ് കൂടിയതോടെ റോഡരികിലും കടത്തിണ്ണകളിലും ചെറുകിട കച്ചവടക്കാരുടെ എണ്ണം കൂടുകയാണ്. ഇതോടെ തിരക്കേറിയ പോത്തന്‍കോട് – വെഞ്ഞാറമൂട് റോഡിലും  പോത്തന്‍കോട് ജംഗ്ഷനിലും ഗതാഗതക്കുരുക്ക് ഇരട്ടിയാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

India

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.