Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിനായി സര്‍വ്വവും ത്യജിച്ചു; ഈ കുടുംബത്തെ ഇന്ന് പാര്‍ട്ടിക്ക് വേണ്ട

ഇടത് കാല് മുറിക്കുന്നത് വരെ കുഞ്ഞിരാമന്റെ കുടുംബം ബിപിഎല്‍ ആയിരുന്നു. കാല് മുറിച്ചു മാറ്റിയതിന് ശേഷമാണ് ഈ പാവപ്പെട്ട കുടുംബത്തെ ദാരിദ്ര്യരേഖക്ക് മുകളിലാക്കി ബന്ധപ്പെട്ടവര്‍ നിഷ്‌ക്കരുണം മാറ്റിയത്.

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
May 29, 2019, 04:42 am IST
in Kerala

കാസര്‍കോട്: ഇടതുപക്ഷ പ്രസ്ഥാനത്തിനായി സര്‍വ്വവും ത്യജിച്ച് ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ച ലക്ഷ്മിയുടെ കുടുംബത്തെ ഇന്ന് പാര്‍ട്ടിക്ക് വേണ്ടാതായി. മന്ത്രി ഇ.ചന്ദ്രശേഖരന്റെ നാട്ടിലാണ് ഒരു കുടുംബം തീരാദുരിതങ്ങളുമായി ജീവിതം തള്ളി നീക്കുന്നത്. പഞ്ചായത്ത് മെമ്പറാകാന്‍ പാര്‍ട്ടി നിര്‍ദ്ദേശമുണ്ടായതോടെയാണ് ബങ്കളം കക്കാട്ടെ ലക്ഷ്മി ഉപജീവനമാര്‍ഗമായ ദിനേശ് ബീഡി തൊഴില്‍ ഉപേക്ഷിച്ചത്. ഭര്‍ത്താവ് കുഞ്ഞിരാമന്‍ ലോട്ടറി വില്‍പ്പന ആരംഭിച്ച് പിന്നീട് കുടുംബം പോറ്റി. ഒടുവില്‍ കടുത്ത പ്രമേഹം പിടിപെട്ടതോടെ ഒരു കാല്‍ മുട്ടിന് താഴെ മുറിച്ച് മാറ്റി. ഇതിനിടയില്‍ ഇടിത്തീപോലെ ഇവരുടെ കഞ്ഞികുടിയും മുട്ടിച്ച് ബിപിഎല്‍ ആയിരുന്ന റേഷന്‍ കാര്‍ഡ് എപിഎല്‍ ആയി. മടിക്കൈ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ വി.ലക്ഷ്മിയുടെ കുടുംബത്തിനാണ് ഈയൊരു ദുര്യോഗം. ലക്ഷ്മി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആയതോടെയാണ് പാര്‍ട്ടി ഏല്പിച്ച ജോലിത്തിരക്ക് കാരണം ദിനേശ് ബീഡിയില്‍ ഉണ്ടായിരുന്ന പണി ഉപേക്ഷിച്ചത്. സിപിഎമ്മിന്റെ അടിയുറച്ച പ്രവര്‍ത്തകരാണ് കുഞ്ഞിരാമനും ലക്ഷ്മിയും.

മഹിളാ അസോസിയേഷന്‍ മടിക്കൈ സൗത്ത് വില്ലേജ് പ്രസിഡന്റ് ആയിരുന്നു അടുത്തകാലം വരെ ലക്ഷ്മി. കുഞ്ഞിരാമന്റെ കാല്‍ മുറിച്ച് മാറ്റിയതോടെ ജീവിതം വഴിമുട്ടിയപ്പോള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടിട്ടും രക്ഷയൊന്നുമുണ്ടാ യില്ല. ഒരു കാല്‍ നഷ്ടപ്പെട്ട കുഞ്ഞിരാമന്‍ എപി എല്‍ ആയി മാറ്റിയ റേഷന്‍ കാര്‍ഡ് ബിപി എല്‍ ആക്കി കിട്ടുന്നതിന് മുട്ടാത്ത വാതിലുകളില്ല. അധികാരികളുടെ മനസ് അലിയാത്തതിനെ തുടര്‍ന്ന് മരുന്നുവാങ്ങാന്‍ പോലും കാശില്ലാതെ കഷ്ടപ്പെടുകയാണ് ഈ നിര്‍ദ്ധന കുടുംബം. 

ഇടത് കാല് മുറിക്കുന്നത് വരെ കുഞ്ഞിരാമന്റെ കുടുംബം ബിപിഎല്‍ ആയിരുന്നു. കാല് മുറിച്ചു മാറ്റിയതിന് ശേഷമാണ് ഈ പാവപ്പെട്ട കുടുംബത്തെ ദാരിദ്ര്യരേഖക്ക് മുകളിലാക്കി ബന്ധപ്പെട്ടവര്‍ നിഷ്‌ക്കരുണം മാറ്റിയത്. റേഷനരി കിട്ടുന്നതിന് മാത്രമല്ല മറ്റു പലവിധ ആനുകൂല്യങ്ങള്‍ക്കും ഉപകരിക്കുമായിരുന്ന ബിപിഎല്‍ കാര്‍ഡ് ഇല്ലാതായതോടെ അവയൊക്കെ തടസപ്പെടുകയും കുടുംബം പട്ടിണിയിലാവുകയും ചെയ്തു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്. 

ജില്ലാ കളക്ടറേയും തഹസില്‍ദാരെയും സപ്ലൈ ഓഫീസറെയുമെല്ലാം കണ്ടു കാര്യങ്ങള്‍ പറഞ്ഞെങ്കിലും അധികാരികളാരും ഇതേവരെ കനിഞ്ഞിട്ടില്ല. മരുന്ന് വാങ്ങാനും ജീവിക്കാനും കാശില്ലാതെ നട്ടംതിരിയുകയാണ് ഇന്ന് ഈ കുടുംബം. 

പാവങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഭരണമാണ് തന്റേതെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ സിപിഎമ്മുകാരായ ഈ കുടുംബത്തിന് പാഴ്‌വാക്ക് മാത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Kerala

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.