Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാര്‍വതീ പുത്തനാര്‍ ശുചീകരണത്തില്‍ രഹസ്യ അജണ്ട

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
May 20, 2019, 11:00 am IST
in News

തിരുവനന്തപുരം: പാര്‍വതീ പുത്തനാര്‍ ശുചീകരണത്തില്‍ രഹസ്യ അജണ്ട. കുളവാഴ തുടങ്ങി ആറ്റില്‍ വ്യാപകമായിട്ടുളള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍നിന്ന് നിലവിലുളള കരാറുകാരായ മാറ്റ്‌ പ്രോപ്പിനെ മാറ്റി യുഎസ്എ ആസ്ഥാനമായിട്ടുളള എംജിഎം റിസോഴ്‌സിന് നല്‍കിയതിലാണ് രഹസ്യ അജണ്ട നടപ്പിലായത്.  ടെന്‍ഡര്‍ ക്ഷണിച്ച് കരാര്‍ ഉറപ്പിക്കാതെയാണ് എംജിഎമ്മിന് പാര്‍വതീ പുത്തനാറിന്റെ ശുചീകരണ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ കിവില്‍ പ്രവര്‍ത്തി നല്‍കിയിരിക്കുന്നത്. 

പാര്‍വതീ പുത്തനാര്‍  ശുചീകരണത്തില്‍ നിന്നും വൃത്തിയാക്കല്‍ പുര്‍ത്തിയാക്കാതെ മാറ്റ്‌പ്രോപ്പ് പിന്‍വാങ്ങിയതാണ് എംജിഎമ്മിന് നല്‍കാന്‍ കാരണമായത്. കോട്ടപ്പുറം പൊന്നാനി ഭാഗത്ത് ശുചീകരണം നടത്തിയിരുന്ന ഇവരെ ഇവിടേക്ക് കിവില്‍ ക്ഷണിക്കുകയായിരുന്നു. കോവളം  മുതല്‍ ആക്കുളം വരെയുളള ശുചീകരണത്തില്‍ ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയായിരുന്നു എംജിഎം. എന്നാല്‍ ഇവരെ പിന്തളളിയാണ് മാറ്റ്‌പ്രോപ്പിന് കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ വ്യവസ്ഥകള്‍പോലും ഇക്കാര്യത്തില്‍ അട്ടിമറിച്ചിരുന്നുവെന്നതാണ് വസ്തുത. 

കഴിഞ്ഞ ജൂണിലാണ് കോവളം മുതല്‍ ആക്കുളം വരെയുളള  ശുചീകരണം മാറ്റ്‌പ്രോപ്പിന് നല്‍കിയത്. മൂന്ന് മാസത്തെ കാലാവധിയില്‍ 35 ലക്ഷമാണ് കരാര്‍ തുകയായി ടെന്‍ഡറില്‍ കാണിച്ചത്. എന്നാല്‍ 42 ലക്ഷം രൂപയാണ് ഇക്കാര്യത്തില്‍ മാറ്റ്‌പ്രോപ്പിന് ചെലവഴിച്ചത്. മാത്രവുമല്ല കരാര്‍ വ്യവസ്ഥയില്‍ നിന്നും ഒരുമാസം അധികം അനുമതി വാങ്ങി ഒക്ടോബര്‍ വരെ നാലുമാസം ശുചീകരണ രംഗത്തുണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ കരാറില്‍ പറഞ്ഞിട്ടുളള ശുചീകരണത്തിന്റെ നാലിലൊരു ഭാഗം പോലും പൂര്‍ത്തിയാക്കാന്‍ മാറ്റ്‌പ്രോപ്പിന് കഴിഞ്ഞിട്ടില്ല. വളളക്കടവ് മുതല്‍ വെണ്‍പാലവട്ടം വരെയാണ് ഇവരുടെ ശുചീകരണം ഭാഗികമായി നടന്നത്. കരാറില്‍ പറഞ്ഞിട്ടുളള ആറിന്റെ വശങ്ങളിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും ആറ്റില്‍  കടപുഴകി വീണിട്ടുളള മരങ്ങള്‍, പ്ലാസ്റ്റിക്  തുടങ്ങിയ മാലിന്യങ്ങള്‍ തുടങ്ങിയവ ശാശ്വതമായി നീക്കം ചെയ്യാനും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. വേണ്ടത്ര യന്ത്രസാമഗ്രികള്‍ ഇവര്‍ക്ക് ഇല്ലെന്നതാണ് പരാജയത്തിന് കാരണമായത്. എന്നാല്‍  ടെന്‍ഡര്‍ വ്യവസ്ഥയനുസ്സരിച്ചുളള യന്ത്രസാമഗ്രികളില്ലാത്ത ഇവര്‍ക്ക് കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ട്. 

ഒക്ടോബറില്‍ മാറ്റ്‌പ്രോപ്പ്  ശുചീകരണം വിട്ടൊഴിഞ്ഞതോടെ ജനശ്രദ്ധയാകര്‍ഷിക്കാത്തവിധം മാറ്റ്‌പ്രോപ്പിന്റെ ജീവനക്കാരെക്കൊണ്ട് കഴിഞ്ഞ ആറ് മാസം ശുചീകരണം തട്ടിയുംമുട്ടിയും നീട്ടിക്കൊണ്ട് പോവുകയായിരുന്നു കിവില്‍ ചെയ്തത്. ഇതിനായി ചെലവഴിച്ചതും ലക്ഷങ്ങളാണ്. കഴിഞ്ഞ 13 നാണ് എംജിഎം ശുചീകരണം  തുടങ്ങിയത്. ഇവരുടെ വീഡ് കട്ടര്‍ ഉപയോഗിക്കുന്നതിന് മണിക്കൂറില്‍ 6000 രൂപയെന്ന ക്രമത്തിലാണ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ എംജിഎമ്മിന് ശുചീകരണം കൈമാറിയെങ്കിലും നിയമാനുസൃതമുളള ടെന്‍ഡര്‍ നടപടികളുണ്ടായിട്ടില്ല. മാറ്റ്‌പ്രോപ്പിന്റെ കരാറിന്റെ മറവിലാണ് എജിഎംമ്മിനെ കിവില്‍ ശുചീകരണം ഏല്‍പിച്ചിരിക്കുന്നത്. മാറ്റ്‌പ്രോപ്പിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായുളള കിവിലിലെ ചില ഉദ്യോഗസ്ഥരുടേയും രാഷ്‌ട്രീയ നേതാക്കളുടേയും ഒത്തുകളിയാണ്  ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.