Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദേശീയ ശ്രദ്ധയില്‍ തലസ്ഥാന മണ്ഡലം

നീരജ് ജി.ജി by നീരജ് ജി.ജി
Mar 23, 2019, 07:02 am IST
in Vicharam

കുമ്മനം രാജശേഖരനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ദേശീയ ശ്രദ്ധ നേടുന്ന പോരാട്ട കേന്ദ്രമാവും തിരുവനന്തപുരം. ഇടതു വലതു മുന്നണികളെ മാറിമാറി പരീക്ഷിച്ച തലസ്ഥാനമണ്ഡലം ഇത്തവണ മാറിച്ചിന്തിക്കുമെന്നുറപ്പായിക്കഴിഞ്ഞു.

1957 മുതല്‍ 2014 വരെ 16 തെരഞ്ഞെടുപ്പുകള്‍, കോണ്‍ഗ്രസിന് ഒന്‍പതു വിജയം, സിപിഐക്ക് നാല് വിജയം. ഒരു തവണ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും രണ്ട് തവണ സ്വന്തന്ത്രന്മാരേയും വിജയിപ്പിച്ചു.

കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. ബിജെപിക്ക് ക്രമാതീതമായി വളര്‍ച്ചയുണ്ടാക്കിയ മണ്ഡലമാണിത്. 1989ല്‍ 7.47 ശതമാനമായിരുന്ന വോട്ട് 2014ല്‍ ബിജെപിക്ക് സമ്മാനിച്ചത് 32.32 ശതമാനം.

തുടക്കം പട്ടത്തിന്റെ തോല്‍വിയില്‍

1957ല്‍ പട്ടം താണുപിള്ളയെ പരാജയപ്പെടുത്തി ഈശ്വര അയ്യര്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ആദ്യമായി തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലെത്തിയത്. 62ലും സ്വതന്ത്രനാണ് വിജയിച്ചത്. 67ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ പി. വിശ്വംഭരനായിരുന്നു വിജയം. 71ല്‍ വി.കെ. കൃഷ്ണമേനോന്‍ മണ്ഡലത്തിന്റെ പ്രതിനിധിയായപ്പോള്‍ 1977ല്‍ സിപിഐയുടെ എം.എന്‍. ഗോവിന്ദന്‍ നായര്‍ 69,822 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നീലലോഹിതദാസന്‍ നാടാര്‍ 1,07,057 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം.എന്‍. ഗോവിന്ദന്‍ നായരെ പരാജയപ്പെടുത്തി. 

84ലെ തെരഞ്ഞെടുപ്പില്‍ നീലലോഹിതദാസന്‍ നാടാരെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എ. ചാള്‍സ് വിജയിച്ചു. 

89ലും 91ലും എ. ചാള്‍സ് തന്നെയായിരുന്നു പ്രതിനിധി. 96ല്‍ സിപിഐയുടെ കെ.വി. സുരേന്ദ്രനാഥ് മണ്ഡലം തിരിച്ചുപിടിച്ചു. 1998-ല്‍ കെ. കരുണാകരനിലൂടെയും 1999-ല്‍ വി.എസ്. ശിവകുമാറിലൂടെയും മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തി. 2004ല്‍ സിപിഐയുടെ പി.കെ. വാസുദേവന്‍ നായര്‍ വിജയിച്ചു. 2005ല്‍ പി.കെ.വിയുടെ മരണത്തിനു ശേഷമുള്ള ഉപതെരഞ്ഞെടുപ്പില്‍ സിപിെഎയുടെ പന്ന്യന്‍ രവീന്ദ്രന്‍ വിജയിച്ചു. 

ബിജെപിയുടെ മുന്നേറ്റം

2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ 99,998 വോട്ടില്‍ വിജയിച്ചപ്പോള്‍ 2014ല്‍ 15,470 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിക്കാനായത്. ഒരു ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ ജയിച്ചേക്കുമെന്നു വന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ഒ. രാജഗോപാല്‍ മുന്നിലെത്തി. നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം മണ്ഡലങ്ങളിലെ നേരിയ ലീഡാണ് തരൂരിനെ വിജയത്തിലേക്ക് എത്തിച്ചത്.

ജില്ലയില്‍ ഹിന്ദു വോട്ടര്‍മാരാണ് കൂടുതല്‍. 66.4%. ക്രിസ്ത്യാനികള്‍ 19.10%, മുസ്ലീങ്ങള്‍ 13.72%. 

2014ലെ വോട്ടുനില

ശശിതരൂര്‍ (കോണ്‍ഗ്രസ്)    2,97,806

ഒ. രാജഗോപാല്‍ (ബിജെപി) 2,82,336

ബെന്നറ്റ് എബ്രഹാം (സിപിെഎ) 2,48,941

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

Kerala

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.