Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിയ കേസിലെ ഒത്തുതീര്‍പ്പ്: സിപിഎം -കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അണികള്‍

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Feb 22, 2019, 10:47 am IST
in Kerala

തൃശൂര്‍ : പെരിയ കേസിലെ ഒത്തുതീര്‍പ്പിനെതിരെ സിപിഎം -കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി അണികളില്‍ നിന്ന് രൂക്ഷവിമര്‍ശനം. അരും കൊലപാതകവും അതിനെത്തുടര്‍ന്ന് അറസ്റ്റിലായ പീതാംബരനെ തള്ളിപ്പറഞ്ഞ് തടിയൂരാന്‍ പാര്‍ട്ടി നടത്തിയ പരിഹാസ്യമായശ്രമവുമാണ് സിപിഎം അണികളില്‍ വലിയൊരു വിഭാഗത്തെ ചൊടിപ്പിക്കുന്നത്. 

  കേസിലെ യഥാര്‍ഘ പ്രതികളെ രക്ഷപ്പെടുത്തി സിപിഎം തിരക്കഥ പ്രകാരം അന്വേഷണം അട്ടിമറിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തതാണ് അവരുടെ അണികളെ ചൊടിപ്പിക്കുന്നത്. അവര്‍ ഇത് പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരും പോലീസും സിപിഎം നേതൃത്വവും ഒത്തുചേര്‍ന്ന് നടത്തുന്ന അട്ടിമറിക്ക് കോണ്‍ഗ്രസ് നേതൃത്വം മൗനാനുവാദം നല്‍കുകയാണെന്ന തരത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പ്രതികരണവുമായെത്തി. സമൂഹമാധ്യമങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തി. 

 സംസ്ഥാന തലത്തില്‍ രഹസ്യമായും ദേശീയ തലത്തില്‍ പരസ്യമായും ഇതിനകം രൂപപ്പെട്ട ധാരണ ഈ സംഭവത്തിന്റെ പേരില്‍ തകരരുത് എന്ന ആഗ്രഹത്തിലാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതൃത്വങ്ങള്‍. പെരിയസംഭവം പ്രാദേശിക പ്രശ്‌നം മാത്രമായി അവസാനിപ്പിച്ച് തടിയൂരാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ്- സിപിഎം -ലീഗ് രഹസ്യധാരണ ഏറ്റവും ശക്തമായുള്ള മണ്ഡലമാണ് കാസര്‍കോട്. നിയമസഭ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം,കാസര്‍കോട് മണ്ഡലങ്ങളില്‍ ഈ രഹസ്യ ധാരണ വെളിപ്പെട്ടതാണ്. 

  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറെ വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന കാസര്‍കോട് ഇക്കുറിയും ഇത്തരം വോട്ടുമറിക്കല്‍ ശ്രമങ്ങള്‍ക്ക് ഇരുവിഭാഗത്തേയും നേതാക്കള്‍ ഒരുങ്ങും. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും പരസ്പരം സഹായിക്കാനുള്ള ധാരണയിലാണ് ഇരുകൂട്ടരുടേയും നീക്കം. പെരിയയിലെ ഇരട്ടക്കൊലപാതകം ഈ ധാരണയെ ദുര്‍്യലപ്പെടുത്തുന്നതാണ് ഈ നേതാക്കളെ അലോസരപ്പെടുത്തുന്നത്. ടി.പി.വധക്കേസ് പോലെ ഈ സംഭവം വലിയ ചര്‍ച്ചയാവരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് ഇരുവിഭാഗം നേതാക്കളും നീങ്ങുന്നത്. മുല്ലപ്പള്ളി നയിക്കുന്ന കോണ്‍ഗ്രസ് ജാഥയിലും ഇടതുപക്ഷത്തിന്റെ ജാഥകളിലും നേതാക്കളുടെ പ്രസംഗങ്ങളില്‍ പോലും ഇത് പ്രകടമാണ്. 

  എത്രയും പെട്ടെന്ന് പ്രശ്‌നം ഒതുക്കാനുള്ള സിപിഎം -കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ശ്രമം ഇക്കാരണത്താലാണ്. എന്നാല്‍ ഒത്തുതീര്‍പ്പ് പരസ്യമായതോടെ നേതാക്കള്‍ ഉദ്ദേശിച്ച ഫലം ഇനി ഉണ്ടാവുകയില്ല എന്ന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല ഇരുപാര്‍ട്ടികളിലുമുള്ള നൂറുകണക്കിന് പേര്‍ പ്രവര്‍ത്തനത്തില്‍ നിര്‍ജ്ജീവമാവുകയും ചെയ്യും. 

 യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ തന്നെ ഇന്നലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിട്ടുണ്ട്. നേതൃത്വത്തെ ഭയപ്പെട്ട് സിപിഎമ്മുകാര്‍ പരസ്യ പ്രതികരണത്തിന് തയാറാകുന്നില്ലെങ്കിലും അരും കൊലയിലും അതേത്തുടര്‍ന്നുള്ള നാടകങ്ങളിലും ആപാര്‍ട്ടിയിലെ ഒട്ടേറെപ്പേര്‍ അസ്വസ്ഥരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Entertainment

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.