Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗിര്‍നാര്‍ പര്‍വതവും സമീപമുള്ള പുണ്യസ്ഥാനങ്ങളും

Janmabhumi Online by Janmabhumi Online
Dec 27, 2011, 07:20 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

ഗിര്‍നാര്‍ എന്നു പറയുന്നത്‌ ഗുജറാത്തു സംസ്ഥാനത്ത്‌ പശ്ചിമതീരത്തുള്ള അത്യന്തം പവിത്രമായ ഒരു പര്‍വ്വതമാണ്‌. ഇതിന്റെ പൗരാണികനാമം ദൈവതകം എന്നും ഉജ്ജയന്തമെന്നുമായിരുന്നു. ശ്രീകൃഷ്ണഭഗവാന്റെ ജ്യേഷ്ഠന്‍ ബലരാമന്‍ ഇവിടെവച്ചായിരുന്നു ദ്വിവിദനെ കൊന്നത്‌. ഇവിടെ യാദവരുടെ വിഹാരഭൂമിയായിരുന്നു. യോഗികളുടെ പ്രിയപ്പെട്ട തപോഭൂമിയുമായിരുന്നു. ദത്താത്രേയഭഗവാന്‍ ഇവിടെ പ്രച്ഛന്നനായി വര്‍ത്തിക്കുന്നുണ്ട്‌. ഈ ഉജ്ജയന്തപര്‍വ്വതം ജൈനരുടെ അഞ്ചു പവിത്രപര്‍വ്വതങ്ങളിലൊന്നുമാണ്‌.ഗിര്‍നാവഴിക്കു സമീപമുള്ള പൗരാണിക കോട്ടയാണ്‌ ജൂനാഗഢ്‌.ഇതിന്റെ പ്രവേശനകവാടത്തിനു സമീപം ശ്രീഹനുമാന്റെ ഒരവലിയ പ്രതിമയുണ്ട്‌. കോട്ടയ്‌ക്കുള്ളിലെ ഗുഹകളില്‍ ബുദ്ധവിഗ്രഹങ്ങളുണ്ട്‌.

ഗിര്‍നാര്‍ കവാടത്തിന്റെ ഒരുഭാഗത്ത്‌ ദാനാര്‍ശിഖരം കാണാം. അവിടെ പവിത്രമായ ഒരരുവിയുണ്ട്‌. ഗുഹയില്‍ ദാനാര്‍സ്ഥാനമുണ്ട്‌. അതിനുതാഴെ ഏതാനും ജലാശയങ്ങളുണ്ട്‌. ഇവിടെ കുളിച്ചുതാമസിച്ചാല്‍ കുഷ്ഠരോഗം ശമിക്കുമെന്നു ജനങ്ങള്‍ വിശ്വസിക്കുന്നു. തന്മൂലം ഇവിടെ കുഷ്ഠരോഗികള്‍ താമസിക്കുന്നുണ്ട്‌.

സ്റ്റേഷനില്‍ നിന്ന്‌ നാലു കിലോമീറ്റര്‍ അകലെ ജൂനാഗഢിലെ ഗിര്‍നാര്‍ കവാടം നില്‍ക്കുന്നു. കവാടത്തിനു വെളിയില്‍ ഒരുവശത്ത്‌ ദാനാര്‍ശിഖരത്തിനു താഴെ ഹാധേശ്വരിദേവി, വിമാനേശ്വരശിവന്‍, കുറച്ചുകൂടി മുന്നോട്ടുമാറി മുചുകുന്ദേശ്വരിശിവക്ഷേത്രം ഇവയുണ്ട്‌. ഇവിടെ അശോകന്റെ ഒരു ശിലാസ്ഥാനം കാണാം.

ദാമോദര്‍ കുണ്ഡം: ഗിര്‍നാര്‍ താഴ്‌വരയില്‍ സ്വര്‍ണ്ണരേഖയെന്ന ചെറുനദിയുണ്ട്‌. അതി തടഞ്ഞുനിര്‍ത്തിയാണ്‌ ഈതടാകം ഉണ്ടാക്കിയിരിക്കുന്നത്‌. ഇവിടെ ബ്രഹ്മദേവന്‍ യാഗം നടത്തിയതായി പറയപ്പെടുന്നു. ഈ കുണ്ഡത്തില്‍ ജനങ്ങള്‍ പിതൃക്കളുടെ അസ്ഥികള്‍ നിക്ഷേപിക്കുന്നു. കുണ്ഡത്തിനു സമീപം രാധാദാമോദരക്ഷേത്രം കാണാം.

ദാമോദരകുണ്ഡത്തിന്‌ മുന്നിലാണ്‌ രേവതീകുണ്ഡം. ഇവിടെ വല്ലഭാചാര്യമഹാപ്രഭുവിന്റെ ആസ്ഥാനമുണ്ട്‌. അതിനടുത്തു തന്നെയാണ്‌ ഭവനാഥേശ്വരമുചുകുന്ദേശ്വരക്ഷേത്രം നില്‍ക്കുന്നത്‌. ഈ ക്ഷേത്രപ്രദക്ഷിണത്തില്‍ ഗണേശന്‍, ദേവി, പഞ്ചമുഖിഹനുമാന്‍, നീലകണ്ഠ മഹാദേവര്‍ ഈ ദേവന്മാരേയും ഒരു ഗുഹയില്‍ കാളീമൂര്‍ത്തിയേയും ദര്‍ശിക്കാം. മൃഗീകുണ്ഡം എന്നു മറ്റൊരു കുണ്ഡം ഇതിനടുത്തുണ്ട്‌. അതിനടുത്ത്‌ മേഘഭൈരവന്റേയും വസ്ത്രാപഥേശ്വരന്റേയും ലിംഗങ്ങളുണ്ട്‌.

ഭവനാഥേശ്വരത്തിനു മുന്നിലാണ്‌ ലംബേഹനുമാന്‍ ക്ഷേത്രം. ഇവിടെ സന്ദര്‍ശകര്‍ ശ്രീരാമക്ഷേത്രത്തില്‍ രാത്രി താമസിച്ചാല്‍ വെളിപ്പിനു ഗിര്‍നാര്‍ശിഖരത്തില്‍ കയറാന്‍ സാധിക്കും. ഇവിടെ ഏതാനും ധര്‍മ്മശാലകളുണ്ട്‌. സ്റ്റേഷനില്‍നിന്ന്‌ ഇങ്ങോട്ട്‌ ആറു കിലോമീറ്റര്‍ ദൂരമുണ്ട്‌. ഇവിടെനിന്നാണ്‌ ഗിര്‍നാര്‍ കയറ്റം ആരംഭിക്കുന്നത്‌.

ഭര്‍തൃഹരിഗുഹ: ഏകദേശം ഇരുനൂറ്റമ്പതു പടികള്‍ കയറിചെല്ലുമ്പോള്‍ ഈ ഗുഹകാണാം. ഇതില്‍ ഭര്‍ത്തൃഹരിയുടെയും ഗോപിചന്ദിന്റെയും വിഗ്രഹങ്ങളുണ്ട്‌. ഭര്‍തൃഹരി വലിയ ജ്ഞാനിയും ഭക്തകവിയുമായിരുന്നു .താഴ്‌വരയില്‍നിന്നു മൂന്നു കിലോമീറ്റര്‍ മുകളില്‍ ജൈനക്ഷേത്രം ദര്‍ശനീയമാണ്‌. ഇവിടെ ഇത്തരം ഏതാനും ക്ഷേത്രങ്ങളുണ്ട്‌. ശ്രീനേമിനാഥക്ഷേത്രമാണ്‌ പ്രധാനം. ക്ഷേത്രത്തിനടുത്തു കോട്ടയ്‌ക്കുള്ളില്‍ ഒരു ഗുഹയില്‍ പാര്‍ശ്വനാഥവിഗ്രഹം ദര്‍ശിക്കാം. നാലുഭാഗത്തായി ഇരുപത്തിനാലു തീര്‍ത്ഥാടകന്മാരുടെ ആസ്ഥാനങ്ങളുണ്ട്‌. ഒരു ക്ഷേത്രത്തില്‍ ഇരുപതു പടികള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ആദിനാഥവിഗ്രഹം കാണാം. ഇതിനു പിന്നില്‍ സൂര്യകുണ്ഡവും ഭീമകുണ്ഡവുമുണ്ട്‌. ഇവിടെ ധര്‍മ്മശാലയുമുണ്ട്‌.

കോട്ടയ്‌ക്കു വെളിയില്‍ നൂറുപടികള്‍ കഴിഞ്ഞ്‌ ഒരു വഴി ഈ ഗുഹയിലേക്കു പോവുന്നു. അവിടെ രാജുലിന്റെ വിഗ്രഹവും ശ്രീനേമിനാഥന്റെ പാദചിഹ്നവും കാണാം. ഗുഹയിലേക്ക്‌ ഇരുന്നുവേണം കടക്കാന്‍. അത്ര ചെറുതാണു കവാടം. പ്രവേശനമാര്‍ഗത്തില്‍ ശ്രീനേമിനാഥക്ഷേത്രവും ജടാശങ്കര്‍ സനാതനധര്‍മശാലയുമുണ്ട്‌. ജടാശങ്കര്‍ ധര്‍മ്മശാലയില്‍ നിന്ന്‌ കുറച്ച്‌ മുന്നോട്ടു മാറിയാണ്‌ സാത്പുടാകുണ്ഡം. ഇവിടെ ഏഴു കല്ലുകളുടെ അടിയില്‍ നിന്നാണ്‌ ജലം നിര്‍ഗമിക്കുന്നത്‌. ഒന്നില്‍ നിന്ന്‌ പ്രത്യേകം വെള്ളമെടുത്ത്‌ സ്നാനം നടത്തുന്നു. ഇതു തീര്‍ത്ഥമായിട്ടാണ്‌ കരുതുന്നത്‌. അടുത്തുതന്നെ ഗംഗേശ്വരന്റേയും ബ്രഹ്മേശ്വരന്റേയും ക്ഷേത്രങ്ങളുണ്ട്‌.ഇവിടെനിന്നും കുറച്ചുകൂടി മുന്നോട്ടു മാറിയാണ്‌ ദത്താത്രേയന്റെയും സത്യനാരായണഭഗവാന്റേയും ക്ഷേത്രങ്ങള്‍. ഹനുമാനും ഭൈരവനും ഇവിടെ സ്ഥാനങ്ങളുണ്ട്‌. സാചാകാകാസ്ഥാനം എന്നുപറയുന്ന മഹാകാളീക്ഷേത്രവും ഇവിടുണ്ട്‌.

അംബികാശിഖരം: സാത്പുടാകുണ്ഡത്തില്‍ നിന്ന്‌ വളരെയകലെയല്ല ഈ സ്ഥലം. എന്നാല്‍ ആയിരത്തഞ്ഞൂറോളം പടികള്‍ക്കു മുകളിലാണ്‌. ഇത്‌ ഒന്നാമത്തെ ശിഖരമാണ്‌. ഇവിടെ വിശാലമായ ഒരുദേവീക്ഷേത്രമുണ്ട്‌. ഇന്നാട്ടുകാര്‍ ഇത്‌ അമ്പത്തൊന്നു ശക്തിപീഠങ്ങളില്‍ ഒന്നായി ആദരിച്ചുവരുന്നു. ജൈനന്മാരും ഇതു തങ്ങളുടെ ക്ഷേത്രമായി കരുതി ദര്‍ശനത്തിനു വരുന്നുണ്ട്‌.

(തുടരും)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

World

സർജിക്കൽ വാർഡിലെ പാക് സൈനികരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മറിയം നവാസ് : ഇന്ത്യയുടെ തിരിച്ചടി താങ്ങാനാവാതെ പാക് സൈന്യം

India

അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം: ജമ്മു വിമാനത്താവളം വീണ്ടും അടച്ചു

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്
India

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

Kerala

കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിൽ: കുറ്റകൃത്യം കൂടുന്നതിന്റെ കാരണം വ്യക്തമാക്കി പോലീസ്

പുതിയ വാര്‍ത്തകള്‍

ലാഹോറിലെയും റാവൽപിണ്ടിയിലെയും ആശുപത്രികൾ പരിക്കേറ്റ സൈനികരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ; ഭീരുവായ അസിം മുനീറും സൈനികരെ കാണാനെത്തി

വർദ്ധിച്ചു വരുന്ന ഇന്ത്യ-പാക് സംഘർഷം: എയർ ഇന്ത്യയും ഇൻഡിഗോയും ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കി

ദുബായിൽ യുവതിയെ കൂടെ താമസിച്ച സുഹൃത്ത് കൊലപ്പെടുത്തി: മരിച്ചത് തിരുവനന്തപുരം സ്വദേശിനി, യുവാവ് എയർപോർട്ടിൽ അറസ്റ്റിൽ

കു​ടി​യേ​റ്റം നിയന്ത്രിക്കാൻ ഒരുങ്ങി ബ്രിട്ടൻ, പൗ​ര​ത്വം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​ത്ത് വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം

സംസ്ഥാനത്ത് കാലവർഷം, ഇന്ന് പരക്കെ മഴ: മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies